Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്ഥലങ്ങൾ കൈയേറി കെട്ടിടങ്ങളും കൃഷിയിടങ്ങളുമാക്കി; പൂങ്കാവനത്തിലും തിരുവാഭരണപാത മറയുന്നു

പാതക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് ഏക്കർ ഭൂമികളാണ്. കാലക്രമത്തിൽ ഉപയോഗ ശൂന്യമായ പാതയുടെ ഭാഗങ്ങളെല്ലാം അവകാശമില്ലാതായി കാലഹരണപ്പെട്ടു പോകാം. ഇത് കാലാകാലങ്ങളായി നടക്കുന്ന നീക്കമാണെന്നു സംശയിക്കുന്നവർ ഉണ്ട്. ടാറിട്ട റോഡിലൂടെ തിരുവാഭരണ വാഹകരും ഭക്തരും തുടർച്ചയായി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 10:04 pm IST
inKerala

വടശേരിക്കര: തിരുവാഭരണ പാതയിലെ നിരവധി സ്ഥലങ്ങൾ ഇന്ന് കൈയേറി  കെട്ടിടങ്ങളും കൃഷിയിടങ്ങളുമാക്കിയിരിക്കുകയാണ്. ഈപാത രാജഭരണ കാലം തൊട്ടു അനുവദിച്ചു കിട്ടിയതാണ്. റോഡുമാർഗ്ഗം ളാഹവരെ എത്തുന്ന തിരുവാഭരണപാത പൂങ്കാവനത്തിൽ പ്രവേശിച്ച് തലപ്പാറമല കോട്ടയിലാണ് എത്തേണ്ടത്. എന്നാൽ ഇവിടെയെത്താതെയാണ് തിരുവാഭരണം ഇപ്പോൾ ഇലവുങ്കൽ എത്തുന്നത്. 

പ്ലാപ്പള്ളിയിൽ പ്രതീകാത്മകമായി കോട്ട നിർമിച്ചു പരമ്പരാഗതമായ പൂജകൾ നടത്തുകയാണിപ്പോൾ. ഇവിടെയും തിരുവാഭരണ പാതക്ക് സ്ഥലനഷ്ടം സംഭവിച്ചു. തുടർന്ന് നിലക്കലിലേക്കത്തേണ്ടത് കാനന പാതയിലൂടെയാണ്. എന്നാൽ ഇപ്പോൾ പൊതുവഴിയാണ് ഉപയോഗിക്കുന്നത്. നിലക്കൽ ക്ഷേത്രത്തിൽ നിന്നും പള്ളിയറക്കാവ് വഴി അട്ടത്തോട്ടിലെത്തിയാണ് വനവാസി മൂപ്പന്റെ സ്വീകരണം ഏറ്റു വാങ്ങേണ്ടത്. ഇവിടെയും ഇപ്പോൾ തിരുവാഭരണ പാത ഉപേക്ഷിച്ചു പൊതുവഴിയാണ് ഉപയോഗിക്കുന്നത്. തുടർന്ന് കൊല്ലമൂഴി വഴി വെളളാച്ചി മല കയറി ഏത്തപ്പെട്ടിയിലെത്തണം. ഇവിടെ വെളളാച്ചിമല വഴി ഇല്ലാതായി. പകരം താത്കാലിക പാലം നിർമിച്ചു എത്തപ്പെട്ടിയിലെത്തുന്നു. ഇവിടെ രണ്ടു പ്രാവശ്യം പമ്പാ നദി കടക്കുന്നു. ഇത് പണ്ടുണ്ടായിരുന്നതല്ല. പാത വഴി തിരിച്ചു വിട്ടത് സ്ഥലനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

കൊല്ലമൂഴിയിൽ നിന്ന് താത്കാലിക പാലത്തിലൂടെ പമ്പാ നദി കടക്കുന്നു. തുടർന്ന് വീണ്ടും കല്ലിടുക്കിലൂടെ ഏത്തപ്പെട്ടിയിലെത്തി പമ്പ തിരിച്ചു കടക്കണം. തുടർന്ന് ഒളിയമ്പുഴ (വയറ്റു കണ്ണിപ്പാറ)  എത്തി താത്കാലിക പാലം വഴി വലിയാനവട്ടത്തെത്തി സീവേജ് പ്ലാന്റ് പ്രവർത്തിക്കുന്ന ചെറിയാനാവട്ടം വഴി നുണുങ്ങാറിലെ താൽക്കാലിക പാലം വഴി പമ്പയിൽ എത്താതെ നീലിമലയിൽ എത്തുന്നു. തുടർന്ന് അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വഴി ശരം കുത്തിയിലെത്തുകയും അവിടെനിന്നു ദേവസവം ബോർഡ് തിരുവാഭരണം സ്വീകരിച്ചു സന്നിധാനത്ത് എത്തിക്കുകയുമാണ് പതിവ്.  ഇതാണ് വനാന്തർ ഭാഗത്തെ തിരുവാഭരണ പാത. ഇതിൽ ഒളിയമ്പുഴയിൽ നിന്നും സന്നിധാനം മാത്രം വരെയാണ് പാത വ്യതിചലിക്കാതെ ഇപ്പോൾ പോകുന്നത്.  

മറ്റു സ്ഥലങ്ങളിൽ ഏകദേശം 10 കിലോമീറ്ററോളം തിരുവാഭരണ പാതയിൽ നിന്ന് വ്യതിചലിച്ചു പൊതു റോഡിലൂടെയും മറ്റുമാണ് പോകുന്നത്.  ഇതുമൂലം പാതക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് ഏക്കർ ഭൂമികളാണ്.  കാലക്രമത്തിൽ ഉപയോഗ ശൂന്യമായ പാതയുടെ ഭാഗങ്ങളെല്ലാം അവകാശമില്ലാതായി കാലഹരണപ്പെട്ടു പോകാം. ഇത് കാലാകാലങ്ങളായി നടക്കുന്ന നീക്കമാണെന്നു സംശയിക്കുന്നവർ ഉണ്ട്. ടാറിട്ട റോഡിലൂടെ തിരുവാഭരണ വാഹകരും ഭക്തരും തുടർച്ചയായി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

Tags: SABARIMALAPoonkavanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

പുതിയ വാര്‍ത്തകള്‍

ശ്രീഭൂമി ജില്ലയില്‍ സംസ്‌കരിച്ച അജ്ഞാത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തപ്പോള്‍

തിരോധാനക്കേസില്‍ വഴിത്തിരിവ്; മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: ശിക്ഷയില്‍ ഇളവ് വേണമെന്ന തച്ചങ്കരിയുടെ വാദവും കോടതി അംഗീകരിച്ചില്ല

കാര്‍ഷിക സര്‍വകലാശാല: യാഥാര്‍ത്ഥ്യം മറച്ചുവച്ച് ജീവനക്കാര്‍ക്കെതിരായ പരാതി അന്വേഷിക്കണം: എംപ്ലോയീസ് സംഘ്

തലയ്‌ക്ക് 2.2 കോടി വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് പിടിയില്‍

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.