Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥലങ്ങൾ കൈയേറി കെട്ടിടങ്ങളും കൃഷിയിടങ്ങളുമാക്കി; പൂങ്കാവനത്തിലും തിരുവാഭരണപാത മറയുന്നു

പാതക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് ഏക്കർ ഭൂമികളാണ്. കാലക്രമത്തിൽ ഉപയോഗ ശൂന്യമായ പാതയുടെ ഭാഗങ്ങളെല്ലാം അവകാശമില്ലാതായി കാലഹരണപ്പെട്ടു പോകാം. ഇത് കാലാകാലങ്ങളായി നടക്കുന്ന നീക്കമാണെന്നു സംശയിക്കുന്നവർ ഉണ്ട്. ടാറിട്ട റോഡിലൂടെ തിരുവാഭരണ വാഹകരും ഭക്തരും തുടർച്ചയായി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 10:04 pm IST
in Kerala

വടശേരിക്കര: തിരുവാഭരണ പാതയിലെ നിരവധി സ്ഥലങ്ങൾ ഇന്ന് കൈയേറി  കെട്ടിടങ്ങളും കൃഷിയിടങ്ങളുമാക്കിയിരിക്കുകയാണ്. ഈപാത രാജഭരണ കാലം തൊട്ടു അനുവദിച്ചു കിട്ടിയതാണ്. റോഡുമാർഗ്ഗം ളാഹവരെ എത്തുന്ന തിരുവാഭരണപാത പൂങ്കാവനത്തിൽ പ്രവേശിച്ച് തലപ്പാറമല കോട്ടയിലാണ് എത്തേണ്ടത്. എന്നാൽ ഇവിടെയെത്താതെയാണ് തിരുവാഭരണം ഇപ്പോൾ ഇലവുങ്കൽ എത്തുന്നത്. 

പ്ലാപ്പള്ളിയിൽ പ്രതീകാത്മകമായി കോട്ട നിർമിച്ചു പരമ്പരാഗതമായ പൂജകൾ നടത്തുകയാണിപ്പോൾ. ഇവിടെയും തിരുവാഭരണ പാതക്ക് സ്ഥലനഷ്ടം സംഭവിച്ചു. തുടർന്ന് നിലക്കലിലേക്കത്തേണ്ടത് കാനന പാതയിലൂടെയാണ്. എന്നാൽ ഇപ്പോൾ പൊതുവഴിയാണ് ഉപയോഗിക്കുന്നത്. നിലക്കൽ ക്ഷേത്രത്തിൽ നിന്നും പള്ളിയറക്കാവ് വഴി അട്ടത്തോട്ടിലെത്തിയാണ് വനവാസി മൂപ്പന്റെ സ്വീകരണം ഏറ്റു വാങ്ങേണ്ടത്. ഇവിടെയും ഇപ്പോൾ തിരുവാഭരണ പാത ഉപേക്ഷിച്ചു പൊതുവഴിയാണ് ഉപയോഗിക്കുന്നത്. തുടർന്ന് കൊല്ലമൂഴി വഴി വെളളാച്ചി മല കയറി ഏത്തപ്പെട്ടിയിലെത്തണം. ഇവിടെ വെളളാച്ചിമല വഴി ഇല്ലാതായി. പകരം താത്കാലിക പാലം നിർമിച്ചു എത്തപ്പെട്ടിയിലെത്തുന്നു. ഇവിടെ രണ്ടു പ്രാവശ്യം പമ്പാ നദി കടക്കുന്നു. ഇത് പണ്ടുണ്ടായിരുന്നതല്ല. പാത വഴി തിരിച്ചു വിട്ടത് സ്ഥലനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

കൊല്ലമൂഴിയിൽ നിന്ന് താത്കാലിക പാലത്തിലൂടെ പമ്പാ നദി കടക്കുന്നു. തുടർന്ന് വീണ്ടും കല്ലിടുക്കിലൂടെ ഏത്തപ്പെട്ടിയിലെത്തി പമ്പ തിരിച്ചു കടക്കണം. തുടർന്ന് ഒളിയമ്പുഴ (വയറ്റു കണ്ണിപ്പാറ)  എത്തി താത്കാലിക പാലം വഴി വലിയാനവട്ടത്തെത്തി സീവേജ് പ്ലാന്റ് പ്രവർത്തിക്കുന്ന ചെറിയാനാവട്ടം വഴി നുണുങ്ങാറിലെ താൽക്കാലിക പാലം വഴി പമ്പയിൽ എത്താതെ നീലിമലയിൽ എത്തുന്നു. തുടർന്ന് അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വഴി ശരം കുത്തിയിലെത്തുകയും അവിടെനിന്നു ദേവസവം ബോർഡ് തിരുവാഭരണം സ്വീകരിച്ചു സന്നിധാനത്ത് എത്തിക്കുകയുമാണ് പതിവ്.  ഇതാണ് വനാന്തർ ഭാഗത്തെ തിരുവാഭരണ പാത. ഇതിൽ ഒളിയമ്പുഴയിൽ നിന്നും സന്നിധാനം മാത്രം വരെയാണ് പാത വ്യതിചലിക്കാതെ ഇപ്പോൾ പോകുന്നത്.  

മറ്റു സ്ഥലങ്ങളിൽ ഏകദേശം 10 കിലോമീറ്ററോളം തിരുവാഭരണ പാതയിൽ നിന്ന് വ്യതിചലിച്ചു പൊതു റോഡിലൂടെയും മറ്റുമാണ് പോകുന്നത്.  ഇതുമൂലം പാതക്ക് നഷ്ടമാകുന്നത് നൂറു കണക്കിന് ഏക്കർ ഭൂമികളാണ്.  കാലക്രമത്തിൽ ഉപയോഗ ശൂന്യമായ പാതയുടെ ഭാഗങ്ങളെല്ലാം അവകാശമില്ലാതായി കാലഹരണപ്പെട്ടു പോകാം. ഇത് കാലാകാലങ്ങളായി നടക്കുന്ന നീക്കമാണെന്നു സംശയിക്കുന്നവർ ഉണ്ട്. ടാറിട്ട റോഡിലൂടെ തിരുവാഭരണ വാഹകരും ഭക്തരും തുടർച്ചയായി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

Tags: SABARIMALAPoonkavanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

Kerala

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.