Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യശാലകള്‍ തുറന്നതോടെ ബാറുകള്‍ക്ക് ചാകര, ബിവറേജിന് നഷ്ടകച്ചവടം. ആപ്പ് ബിവറേജിനെ പൂര്‍ണ്ണമായും ഒഴിവാക്കിയത് സ്വകാര്യ ബാറുകളെ സഹായിക്കാനാണെന്ന് ആക്ഷേപം

ബാറുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് തുറന്ന് കൊടുത്തത്. ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയത് മൂലം കോട്ടയത്ത് ചില ബാറുകള്‍ തുറന്നത് ഉച്ചയ്‌ക്ക് 12 മണിയോട് കൂടിയാണ്. മൊബൈല്‍ സാങ്കേതിക തകരാര്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തത് ഉപഭോക്താക്കളെയും ബാറ് ജീവനക്കാരെയും വലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 08:49 pm IST
in Kerala
കോട്ടയം നഗരത്തിലെ ബാറില്‍ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്ക്

കോട്ടയം നഗരത്തിലെ ബാറില്‍ മദ്യം വാങ്ങാന്‍ എത്തിയവരുടെ തിരക്ക്

കോട്ടയം: വിവാദങ്ങള്‍ക്കൊടുവില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയാണ്. ബാറുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടപ്പോള്‍ ബിവറേജുകള്‍ തിരക്കൊഴിഞ്ഞ് കിടന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ബാറുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ ശേഷമാണ് തുറന്ന് കൊടുത്തത്. 

ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയത് മൂലം കോട്ടയത്ത് ചില ബാറുകള്‍ തുറന്നത് ഉച്ചയ്‌ക്ക് 12 മണിയോട് കൂടിയാണ്. മൊബൈല്‍ സാങ്കേതിക തകരാര്‍ ഇപ്പോഴും പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിക്കാത്തത് ഉപഭോക്താക്കളെയും ബാറ് ജീവനക്കാരെയും വലച്ചു. രാവിലെ മുതല്‍ ക്യൂവില്‍ നിന്നവര്‍ക്ക് ഉച്ചയ്‌ക്ക് ശേഷവും മദ്യം ലഭിക്കാത്ത സാഹചര്യവും ഉണ്ടായി.

ഉപഭോക്താവ് മദ്യം ബുക്ക് ചെയ്യുമ്പോള്‍ ആപ്പ് നിര്‍ദേശിക്കുന്നത് സ്വകാര്യ ബാറുകളാണ്. ബിവറേജ് പാടെ ആപ്പ് ഒഴിവാക്കിയതോടെ സ്വകാര്യ ബാറുകളെ സഹായിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആപ്പ് ബിവറേജിനെ കൈവിട്ടതോടെ ലോക്ഡൗണിന് ശേഷം ബിവറേജിന് നഷ്ടകച്ചവടമായിരിക്കുകയാണ്. ആപ്പില്ലാതെ മദ്യം വാങ്ങാന്‍ ബാറുകളിലും ബിവറേജുകളിലും എത്തിയവരും കുറവല്ല. ഇവരെ പോലീസും ബാറ് ജീവനക്കാരും ചേര്‍ന്ന് പുറത്താക്കി. 

അതേസമയം കോട്ടയത്ത് നിന്ന് മദ്യത്തിനായി ആപ്പില്‍ ബുക്ക് ചെയ്താല്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള ബാറുകളില്‍ നിന്നാവും മദ്യം വാങ്ങാന്‍ അനുമതി കിട്ടുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആപ്പിന്റെ സാങ്കേതികമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ഉപഭോക്താവിന് ഫോണിലൂടെ ലഭിച്ച ക്യൂആര്‍ കോഡ് കൃത്യമായി പരിശോധിക്കുന്നതിനായി ബാറുടമകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം ആപ്പ് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇത് പലര്‍ക്കും ലഭിച്ചിരുന്നില്ല. ഇതിന്റെ യൂസര്‍നെയിം, പാസ് വേഡും ഒടിപിയും ലഭിക്കാതിരുന്നത് ബാറുകളില്‍ വലിയ അനിശ്ചിതത്വാണ് സൃഷ്ടിച്ചത്. ഒടുവില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ച് ടോക്കണ്‍ നല്‍കിയാണ് മദ്യവില്‍പ്പന നടത്തിയത്. 

അതേസമയം ബാറുകളിലൂടെ വില്‍പ്പന നടത്തുന്ന മദ്യത്തിന്റെ കണക്കെടുപ്പിന് വലിയ പ്രതിസന്ധിയാകുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

Tags: liquorവാര്‍ത്തbar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

Kerala

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

പുതിയ വാര്‍ത്തകള്‍

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.