Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ശശീന്ദ്രൻ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം

അധ്യാപകനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ആദ്യം വാരം യുപി സ്‌കൂളിലും പിന്നീട് എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലും പ്രധാനാധ്യാപകനായി ജോലിചെയ്തു. 1977ല്‍ ജനതാസഖ്യം രൂപീകരിച്ചപ്പോള്‍ കെ.ജി. മാരാര്‍ ജില്ലാ അധ്യക്ഷനായി ജനതാ പാര്‍ട്ടി പുനസംഘടിപ്പിച്ചപ്പോള്‍ ജനതാ പാര്‍ട്ടിയുടെ എടക്കാട് നിയോജകമണ്ഡലം പ്രസിഡണ്ടായി ശശീന്ദ്രന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 27, 2020, 10:03 pm IST
inBJP

കണ്ണൂര്‍: ബിജെപി സംസ്ഥാന സമിതി അംഗമായ എം.കെ. ശശീന്ദ്രന്‍ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം. നാല് പതിറ്റാണ്ടിലേറെക്കാലം ബിജെപിയിൽ കർമ്മനിരതനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയെല്ലാം അടുത്ത സുഹൃത്തുകൂടിയായിരുന്നു. പിഎസ്പി പ്രാദേശിക നേതാവായിരുന്ന വാരത്തെ വായോറ ഗോവിന്ദന്‍ നമ്പ്യാരുടെയും എം.കെ. ശ്രീദേവി അമ്മയുടെയും ഏക മകനായി 1951ല്‍ ആണ് ശശീന്ദ്രന്‍ മാസ്റ്ററുടെ ജനനം. 

അധ്യാപകനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ആദ്യം വാരം യുപി സ്‌കൂളിലും പിന്നീട് എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലും പ്രധാനാധ്യാപകനായി ജോലിചെയ്തു. 1977ല്‍ ജനതാസഖ്യം രൂപീകരിച്ചപ്പോള്‍ കെ.ജി. മാരാര്‍ ജില്ലാ അധ്യക്ഷനായി ജനതാ പാര്‍ട്ടി പുനസംഘടിപ്പിച്ചപ്പോള്‍ ജനതാ പാര്‍ട്ടിയുടെ എടക്കാട് നിയോജകമണ്ഡലം പ്രസിഡണ്ടായി ശശീന്ദ്രന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനതാപാര്‍ട്ടിയിലെ ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടിക്കകത്ത് ഒരുവിഭാഗം സോഷ്യലിസ്റ്റുകളും മുന്നണിക്കകത്തെ ഒരുവിഭാഗം ഇടത് പക്ഷ വിഭാഗവും പീഡിപ്പിച്ചപ്പോള്‍ ദ്വയാംഗവാദത്തിന്റെ പേരില്‍ ജനതാപാര്‍ട്ടി പിളരുകയും ജനതാപാര്‍ട്ടിയിലെ സ്വയംസേവകരോട് ആഭിമുഖ്യം പുലര്‍ത്തിയ സംഘടനാ കോണ്‍ഗ്രസ് നേതാക്കളായ എന്‍.സി.ടി. മധുസൂദനന്‍ നമ്പ്യാര്‍, പി. അച്ചുതന്‍, എസ്.പി. മൊയ്തുഹാജി എന്നിവരോടൊപ്പം എടക്കാട് മണ്ഡലത്തില്‍ നിന്നും ശശീന്ദ്രന്‍ മാസ്റ്ററുടെയും ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്നും എ.വി. കരുണാകരന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ ബിജെപിയോടൊപ്പം നിന്നു. 

സോഷ്യലിസ്റ്റ് നേതാക്കളായ എം.കെ. ലക്ഷ്മണന്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് പാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലും നിരവധി സോഷ്യലിസ്റ്റ്, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഈ ഘട്ടത്തില്‍ ബിജെപിയില്‍ അണിചേര്‍ന്നിരുന്നു. അച്ചടക്കമുള്ള പ്രവര്‍ത്തകനും ഇച്ഛാശക്തിയുള്ള നേതാവുമായിരുന്നു ശശീന്ദ്രന്‍ മാസ്റ്റര്‍. സംഘടന ഏൽപിക്കുന്ന പദവികളും തെരഞ്ഞെടുപ്പിലെ ‍ സ്ഥാനാര്‍ത്ഥിത്വവും വൈമനസ്യം കൂടാതെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവന്നിരുന്നു. ചേലോറ പഞ്ചായത്ത് വാര്‍ഡ് കമ്മറ്റി അംഗമായും എടക്കാട് മണ്ഡലം പ്രസിഡണ്ടായും തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, തുടര്‍ച്ചയായി രണ്ട് തവണ ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങളിലും സംസ്ഥാന കമ്മറ്റി അഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

ചേലോറ ഗ്രാമപഞ്ചായത്ത് വാര്‍ഡ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ വിമുഖത കാട്ടാതെ മത്സരിച്ച ശശീന്ദ്രന്‍ മാസ്റ്റര്‍, എടക്കാട് നിയോജകമണ്ഡലം, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്നിവിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ആയിരക്കണക്കിന് പൊതുവേദികളില്‍ പ്രസംഗിച്ച ശശീന്ദ്രന്‍ മാസ്റ്റര്‍ മലയോര മേഖലകളുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചരിച്ചിട്ടുണ്ട്. 

സംഘര്‍ഷ കാലങ്ങളില്‍ ഈമേഖലകളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം നല്‍കാന്‍ ശശീന്ദ്രന്‍ മാസ്റ്റര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കണ്ണൂരിലെ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ശശീന്ദ്രന്‍ മാസ്റ്റര്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസകാര്യ സമിതി കണ്‍വീനറുമാണ്. ഇതുകൂടാതെ എന്‍എസ്എസ് കരയോഗം പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സ്‌കൂള്‍ യുവജനോത്സവ മേളകളില്‍ നിറസാന്നിധ്യമായിരുന്നു ശശീന്ദ്രന്‍ മാസ്റ്റര്‍.

Tags: bjpSaseendran Master
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.