Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജയപ്രാണ മാതാജി…ആത്മജ്ഞാനത്തിന്റെ അണയാത്ത മാര്‍ഗ്ഗദീപം

(അടുത്തയിടെ സമാധിയായ, ശ്രീ ശാരദാമഠം, ശ്രീരാമകൃഷ്ണ ശാരദാ മിഷന്‍ തുടങ്ങിയവയുടെ മുന്‍ ആഗോള ഉപാധ്യക്ഷ പ്രവ്രാജിക അജയ പ്രാണമാതയുടെ 'സമാരാധനാ ദിന'മാണിന്ന്. ഭാരതത്തിന്റെ മഹത്തായ ആത്മീയ സമ്പത്ത് ലോകമെങ്ങും പകര്‍ന്നേകിയ മാതാജിയുടെ സ്മൃതികള്‍ക്കു മുമ്പില്‍ പ്രാര്‍ഥനയോടെ...)

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 26, 2020, 04:14 am IST
in Samskriti

അനാദികാലം മുതല്‍ മണ്ണിന്റെ ഉപ്പായി മാറുന്ന ചില മഹത് വ്യക്തിത്വങ്ങളുണ്ട്. ഭൗതിക ശരീരം ഉപേക്ഷിക്കുമ്പോഴാണ് ഇവരെ ലോകം കൂടുതല്‍ അറിയുക. ആകാശത്തില്‍ നക്ഷത്രങ്ങള്‍ എന്നപോലെ ഭാരതീയ  നഭോമണ്ഡലത്തെ പ്രകാശമാക്കുന്ന ധാരാളം മഹാത്മാക്കള്‍ നമുക്കുണ്ട്. അവരുടെ ശ്രേണിയിലേക്ക് പൂജനീയ അജയപ്രാണ മാതാജിയും അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 14ന് ഭഗവത് പാദങ്ങളില്‍ വിലയം പ്രാ

പിച്ച മാതാജി ആദ്ധ്യാത്മിക മണ്ഡലത്തിന് സ്‌നേഹ സമ്പന്നയായ ആദ്ധ്യാത്മിക ഗുരുവായിരുന്നു. ശ്രീശാരദാ  മഠത്തിന്റെയും ശ്രീരാമകൃഷ്ണ ശാരദാമിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ്വ് പകര്‍ന്ന വ്യക്തിത്വമാണ്. പ്രസിഡന്റ് പദവിയിലിരുന്നു വിവിധ മേഖലകളില്‍ ആര്‍ഷ സംസ്‌കാരം പകര്‍ന്ന് നല്‍കാന്‍ ഈ ജന്മത്തിന് കഴിഞ്ഞു.

ആധുനിക യുഗത്തിന്റെ സാങ്കേതിക വിപ്ലവത്തിന്റെ ലോകത്ത് മാതാജിയെ പോലെയുള്ളവരുടെ ജന്മങ്ങള്‍ വളരെ പ്രസക്തമാണ്. എന്നാല്‍ ചിലകോണുകളിലെങ്കിലും എല്ലാകാലത്തും ഈ ഗുരുപരമ്പരകളുടെ ചിന്താസാന്നിധ്യങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ ഉടലെടുക്കാം.  യുക്തിയുടെയും ന്യായത്തിന്റെയും തര്‍ക്കത്തിന്റെയും അളവ് കോലില്‍ ഉള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അതിനാല്‍ ഇതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ നമ്മുടെ ആര്‍ഷ സംസ്‌കാരത്തിന് ആകും.  സമകാലിക ലോകത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ തന്നെ ഈ സംശയങ്ങളുടെ ഉത്തരങ്ങളുണ്ട്. സാങ്കേതിക ഭൗതിക സാഹചര്യങ്ങള്‍ അടങ്ങിയ കുടുംബങ്ങളില്‍ യൗവ്വനയുക്തരായ മക്കളും വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളും നാളത്തെ പ്രതീക്ഷകളാകുന്ന കുട്ടികളും അടങ്ങുന്നു. ഇവയില്‍ എല്ലാ ഘടകങ്ങളും ഒരു  മാതൃകാകുടുംബത്തിന്റെ അനിവാര്യതകളാണ്. കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും മാതാപിതാക്കളുടെ തലോടലുകളും ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ദൃഢതയും ഒരുകുടുംബത്തിന്റെ കെട്ടുറപ്പിന്റെ നല്ലമാതൃകകളാണ്.

ഇതിനെക്കാള്‍ പ്രധാനമാണ് ആത്മസാക്ഷാത്കാരം സിദ്ധിച്ച മഹാഗുരുക്കന്മാര്‍. തപസ്വികളായ അവരുടെ ജോലിതന്നെ ജീവിതത്തെ പഠിപ്പിക്കലാണ്. ശരീരതലത്തെ അതിക്രമിച്ച് മാനസികവും ബൗദ്ധികവും ആത്മീയവുമായ തലങ്ങളെ സാക്ഷാത്കരിച്ച് ജീവിതവും കുടുംബവും സാര്‍ത്ഥകവും കൃതാര്‍ത്ഥവുമാക്കാന്‍ മഹാത്മാക്കള്‍ വഹിക്കുന്ന പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. മനുഷ്യനെ ദേവനായി പരിവര്‍ത്തനപ്പെടുത്തുകയാണ് അവര്‍. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണമെങ്കില്‍ ജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ടിന്റെ പക്വതയിലേക്ക് എത്തണം. നമ്മുടെ സ്വഭാവത്തിലേക്ക് ആത്മജ്ഞാനം പകര്‍ന്ന് നല്‍കുകയാണ് ഇവര്‍ അതുകൊണ്ട് തന്നെ അജയ പ്രാണാമാതാജി പറഞ്ഞ രണ്ട് മൂന്ന് ഉപദേശങ്ങള്‍ എക്കാലത്തും പ്രസക്തമാണ്  നാം ഏവരും പ്രാര്‍ത്ഥിക്കുന്നവരാണ്.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാകരുത് നമ്മുടെ  പ്രാര്‍ത്ഥന.

ഇക്കാര്യം വിശദമാക്കാന്‍ ഒരു കഥയും വിസ്തരിക്കുന്നു. ഹിമാലയത്തിലെ ഒരു ഗുഹയില്‍ ചെറുപ്പക്കാരനായ ഒരു സംന്യാസി ഉണ്ടായിരുന്നുവത്രെ.  ഭക്ഷണത്തിന് ഭിക്ഷ സ്വീകരിക്കാന്‍ ഏറെ താഴേക്ക് അദ്ദേഹത്തിന് ഇറങ്ങിവരേണ്ടിയിരുന്നു. എന്നാല്‍ ഒരു കുതിരയുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നതിനാല്‍ അദ്ദേഹം ഇക്കാര്യം പ്രാര്‍ത്ഥിച്ചു. ഉടന്‍തന്നെ ഇവിടേക്ക് വന്ന പട്ടാളക്കാരന്‍ പിറന്ന് വീണ ഒരു കുതിരക്കുട്ടിയെ അദ്ദേഹത്തിന് കൈമാറി.  കുതിരയുടെ സംരക്ഷണം അങ്ങനെ സംന്യാസിയുടെ ചുമലിലായി. ചുരുക്കത്തില്‍ കുട്ടിക്കുതിര സംന്യാസിക്ക്  ഒരു ബാധ്യതയായിരുന്നു. ഇടയ്‌ക്ക് ഇടയ്‌ക്ക് മാതാജി ഈ കഥപറയാറുണ്ടായിരുന്നു. ഇത് ചിലരുടെയെങ്കിലും അവസ്ഥയുമായി സാമ്യമുണ്ടായിരുന്നു. ഈശ്വരന്‍ നേരിട്ട് വന്ന് സഹായിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വേഷപ്രച്ഛന്നനായിവന്ന് ഭക്തരെ അനുഗ്രഹിക്കാനാണ് ഭഗവാന് ഇഷ്ടമെന്ന് മാതാജി പറയുന്നു. ഇത് തിരിച്ചറിയാന്‍ ഹൃദയവിശാലതയും ആത്മാര്‍ത്ഥതയും നമുക്ക് വേണം

മനുഷ്യജീവിതത്തില്‍ മഹത്തായ കാര്യങ്ങള്‍ നേടണം എങ്കില്‍ അപാരമായ ക്ഷമയും അസാമാന്യ ധൈര്യവും അത്യധികം പരിശ്രമവും കൂടിയേ തീരൂ . വിവേകാനന്ദസ്വാമിജിയുടെ വാക്കുകള്‍ മാതാജി പലപ്പോഴും ഉദ്ധരിക്കാറുണ്ട്. വില്ലിലിരിക്കുന്ന അമ്പില്‍ നമുക്കാണ് നിയന്ത്രണം. അതുപോലെ നമ്മുടെ ഭാവിമെച്ചപ്പെടുത്താനും നശിപ്പിക്കാനും നമുക്ക് കഴിയും.  അതുകൊണ്ട് ഒരോ ചുവടുവെയ്‌പ്പും കരുതലോടെവേണം.  ഇന്ന് മാതാജിയുടെ ഓര്‍മ്മകള്‍ പങ്ക് വെയ്‌ക്കുന്ന സമാരാധനയുടെ ദിനമാണ്. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍ വിവിധ ഇടങ്ങളില്‍ നടക്കും. തൈക്കാട്ടെ ആശ്രമത്തില്‍ ഹോമവും യതിപൂജയും നടക്കും.

വിവേകാനന്ദസ്വാമിയുടെ വാക്കുകള്‍  നെഞ്ചിലേറ്റി   ശ്രീരാമകൃഷ്ണ ദേവന്റെയും ശാരദാദേവിയുടെയും ജീവിത ആദര്‍ശങ്ങള്‍ മുന്‍നിര്‍ത്തി ലോക നന്മയ്‌ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച മാതാജിയുടെ കാല്‍പാടുകള്‍ നമുക്കും  പിന്‍തുടരാം.

വിശ്വദേവപ്രാണ മാതാജി

(മാവേലിക്കര ശാരദാമഠം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.