Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തകര്‍ന്നുവീണ പാക് വിമാനത്തിന്റെ പൈലറ്റ് മൂന്ന് മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോർട്ട്, എഞ്ചിന്‍ മൂന്ന് തവണ റണ്‍വേയില്‍ ഉരസി

സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവ് ആണോ അപകട കാരണം എന്നത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. ലാഹോറിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന വിമാനം പാലിക്കേണ്ട ഉയരമായ ഏഴായിരം അടിക്ക് പകരം പതിനായിരം അടി ഉയരത്തില്‍ വിമാനം പറപ്പിച്ചപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2020, 08:15 pm IST
inWorld

ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച കറാച്ചിയിലെ താമസമേഖലയില്‍ തകര്‍ന്നുവീണ പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിന്റെ പൈലറ്റ് മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്ന് വിമാനമുള്ള ഉയരം, വേഗത എന്നിവ സംബന്ധിച്ച ട്രാഫിക് കണ്‍ട്രോളര്‍മാരുടെ മൂന്ന് മുന്നറിയിപ്പുകളാണ് പൈലറ്റ് അവഗണിച്ചത്.

സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പ്രശ്‌നമില്ലെന്നുമായിരുന്നു പൈലറ്റിന്റെ പ്രതികരണം. സാങ്കേതിക തകരാറാണോ പൈലറ്റിന്റെ പിഴവ് ആണോ അപകട കാരണം എന്നത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഉയര്‍ന്നിരുന്നു. ലാഹോറിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന വിമാനം പാലിക്കേണ്ട ഉയരമായ ഏഴായിരം അടിക്ക് പകരം പതിനായിരം അടി ഉയരത്തില്‍ വിമാനം പറപ്പിച്ചപ്പോഴാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. 

വിമാനം താഴേക്ക് പറപ്പിക്കുന്നതിന് പകരം കുഴപ്പമില്ലെന്നായിരുന്നു പൈലറ്റിന്റെ മറുപടി. വിമാനത്താവളത്തില്‍ നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായപ്പോള്‍ പറക്കേണ്ടിയിരുന്ന 3000 അടിക്ക് പകരം ഏഴായിരം അടി ഉയരത്തിലായിരുന്നു വിമാനം. സ്ഥിതി താന്‍ കൈകാര്യം ചെയ്യുമെന്നും ലാന്‍ഡിംഗിന് തയ്യാറാണെന്നുമായിരുന്നു പൈലറ്റിന്റെ മറുപടി.

2.34 മണിക്കൂര്‍ പറക്കാനുണ്ടായിരുന്ന ഇന്ധനം വിമാനത്തിലുണ്ടായിരുന്നു.  വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് ആദ്യം നടത്തിയ ശ്രമത്തിനിടെ എഞ്ചിന്‍ മൂന്ന് തവണയാണ് റണ്‍വേയില്‍ ഉരസിയെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരസലിനിടെ എഞ്ചിനുള്ളിലെ ഓയില്‍ ടാങ്കിനും ഫ്യുവല്‍ പ്ബിനും തകരാര്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് വീണ്ടും പറന്നുയര്‍ന്ന വിമാനത്തിന് നിശ്ചിത ഉയരത്തില്‍ എത്താനും വേഗം കൈവരിക്കാനും കഴിയാതെ വന്നത്.

ആദ്യ ശ്രമത്തില്‍ ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്നതോടെ വീണ്ടും പറന്നുയരാന്‍ പൈലറ്റ് സ്വയം തീരുമാനമെടുത്തു. പറന്നുയര്‍ന്ന ശേഷമാണ് ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരം പൈലറ്റ് എടിസിയെ അറിയിച്ചത്. ഇതോടെ 3000 അടി ഉയരത്തിലേക്ക് പറന്നുയരാന്‍ എടിസി പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ 1800 അടി ഉയരത്തില്‍ എത്താന്‍ മാത്രമെ പൈലറ്റിന് കഴിഞ്ഞുള്ളു. ഇതോടെ 3000 അടി ഉയരത്തില്‍ പറന്നുയരാന്‍ വീണ്ടും എടിസി പൈലറ്റിന് നിര്‍ദ്ദേശം നല്‍കി. 3000 അടി ഉയരത്തില്‍ പറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഫസ്റ്റ് ഓഫീസര്‍ മറുപടിയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയാണ് 97 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടമുണ്ടായത്. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായിരുന്നു ഇത്.

Tags: pakistanവിമാനങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.