Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പ്രിങ്ക്‌ളര്‍; ഒഴിവാക്കിയതിലും ദുരൂഹത

ശേഖരിച്ച വിവരങ്ങള്‍ സ്പ്രിങ്കഌറിനു നല്‍കുന്നതു ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്

അനീഷ് അയിലംbyഅനീഷ് അയിലം
May 23, 2020, 05:04 pm IST
inKerala

തിരുവനന്തപുരം: കൊറോണയുടെ മറവില്‍ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച സ്പ്രിങ്കഌ കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയതിന് പിന്നിലും ദുരൂഹത. എന്ത് വന്നാലും സ്പ്രിങ്കഌറുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും കമ്പനിയെ ഒഴിവാക്കിയത് ഉന്നത തല അന്വേഷണം ഉണ്ടാകാതിരിക്കാനെന്നാണ് സൂചന. കൊറോണ ബാധിതരുടെ ഡാറ്റ വിശകലനം ചെയ്യാനും സൂക്ഷിക്കാനുമാണ് സ്പ്രിങ്കഌറുമായി കരാറുണ്ടാക്കായത്. എന്നാല്‍ ഈ ജോലികളില്‍ നിന്ന് കമ്പനിയെ ഒഴിവാക്കിയെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു.  

ശേഖരിച്ച വിവരങ്ങള്‍ സ്പ്രിങ്കഌറിനു നല്‍കുന്നതു ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.  

1,60,000 ല്‍പരം ആളുകളുടെ വിവരങ്ങളാണ് വ്യക്തമായ കരാറോ സുരക്ഷിതത്വമോ ഇല്ലാതെ ഏപ്രില്‍ നാലിന് മുമ്പ്(കരാര്‍ ഉണ്ടാക്കുന്നതിന് മുമ്പ്) സംസ്ഥാന സര്‍ക്കാര്‍ വിവാദ കമ്പനിക്ക് നല്‍കിയത്. ഈ വിവരങ്ങള്‍ നശിപ്പിച്ച് കളയാന്‍  നിര്‍ദ്ദേശം നല്‍കി എന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആവിവരങ്ങള്‍ നശിപ്പിച്ച് കളയണമെന്ന നിര്‍ദ്ദേശം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിഉള്ളത് മാത്രാമാണെന്നും കരാര്‍ അനുസരിച്ച് അതിന് നിര്‍ബന്ധിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും  ഐടി വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാര്‍ സ്പ്രിങ്കഌറുമായി ചേര്‍ന്നുണ്ടാക്കിയ കരാറില്‍ ഡാറ്റകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നിബന്ധനകളും ഇല്ല. 2011 ഏപ്രിലെ ഇന്‍ഫര്‍മേഷന്‍ റൂള്‍ പ്രകാരം സെന്‍സിറ്റീവ് ഡാറ്റാ വിഭാഗത്തിലാണ് വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍. ഇവ കൈമാറുന്നത് നിയമപരമായ കരാറുകളിലൂടെ മാത്രമാകണമെന്ന് കേന്ദ്ര നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കമ്പനി സേവനം അവസാനിപ്പിക്കുമ്പോള്‍ ചെയ്യേണ്ട കേന്ദ്ര മാനദണ്ഡങ്ങള്‍ ഒന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ സ്പ്രിങ്കഌറിന് നല്‍കിയ വിവരങ്ങള്‍ നശിപ്പിച്ചോ എന്ന് പരിശോധിക്കാന്‍ അധികാരപരിധി സംസ്ഥാനത്തിന് ഇല്ല.  

കേന്ദ്ര സര്‍ക്കാരിന്റെ മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് പ്രകാരമായിരുന്നു കരാറെങ്കില്‍ ഫോറന്‍സിക് ടൂള്‍സ് ഉപയോഗിച്ച് പോലും തിരിച്ചെടുക്കാനാകാത്തവിധം വിവരങ്ങള്‍ നശിപ്പിക്കുക, അത് കമ്പനിയും വാങ്ങുന്ന ഏജന്‍സിയും ഉറപ്പ് വരുത്തുക തുടങ്ങിയ നിബന്ധനകള്‍ വരുമായിരുന്നു.  കമ്പനി കരാര്‍ തെറ്റിക്കുന്നുവോ എന്ന്  പുറത്ത് നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഓഡിറ്റിങ് ഏജന്‍സിക്ക് പരിശോധിക്കാം. അല്ലാത്ത പക്ഷം നിയമ നടപടി ഉള്‍പ്പെടെയുള്ളവസ്വീകരിക്കുന്നതിനുള്ള വിശദാംശങ്ങളും എക്‌സിറ്റ് ക്ലോസില്‍  വരുമായിരുന്നു.

കരാര്‍ വിവാദമായതിന് ശേഷമാണ് രാജ്യാതിര്‍ത്തിക്കുള്ളിലെ സെര്‍വറിലേക്ക് വിവരങ്ങള്‍ മാറ്റിയത്. അതുവരെ സ്പ്രിങ്കഌറിന്റെ സെര്‍വറില്‍ അമേരിക്ക ആസ്ഥാനമായാണ് വിവരശേഖരണവും വിശകലനവും നടന്നത്. വ്യക്തമായ കരാറില്ലാത്തതിനാല്‍ ഡാറ്റകള്‍ നശിപ്പിക്കുന്നതിന് മുമ്പ് കമ്പനിക്ക് ഇവ പകര്‍ത്താം. അഥവാ ഡാറ്റയുടെ പുനരുപയോഗം നടത്തില്ലെന്ന് കമ്പനി വ്യക്തമാക്കിയാലും അതില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാം.  ഇങ്ങനെ സംഭവിച്ചെങ്കില്‍ അതു പരിശോധിക്കാന്‍ നിലവിലെ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അധികാരമില്ല. അതിനാല്‍ത്തന്നെ അത്തരം ഒരന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ കുടുങ്ങും. അതില്‍ നിന്നു രക്ഷപെടാനാണ് സ്പ്രിങ്കഌറിനെ ഒഴിവാക്കിയെന്ന  സത്യവാങ്മൂലത്തിന് പിന്നിലെന്നും ഐടി-നിയമ വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.