Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ ബലിയാടാക്കാന്‍ അനുവദിക്കില്ല; കൊറോണ പുറത്തുവിട്ട കമ്മ്യൂണിസ്റ്റ് രാജ്യത്തെ സംരക്ഷിച്ച് സിപിഎം; ഇന്ത്യയെയും അമേരിക്കയെയും തള്ളി പ്രകാശ് കാരാട്ട്

ഇന്ത്യയിലും ചൈനാ വിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന് കാരാട്ട് പറയുന്നു. പാശ്ചാത്യ മാധ്യമങ്ങളിലെ ചില നിലപാടുകള്‍ ഏറ്റുപിടിച്ച് ചൈനയെ വിമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയലും പ്രതികരണങ്ങളും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2020, 10:12 pm IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് പുറത്തുവിട്ട ചൈനയെ പിന്തുണച്ചും ഇന്ത്യയെയും അമേരിക്കയെയും തള്ളി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണസംവിധാനവും ചൈനയ്‌ക്കെതിരെ  കുപ്രചാരണം നടത്തുന്നത് അനുവദിക്കാനാവില്ലെന്നാണ് കാരാട്ട് പറയുന്നത്.  

കോവിഡ് അമേരിക്കയില്‍ സൃഷ്ടിച്ച നാശനഷ്ടത്തിന് ചൈനയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഹര്‍ജി നല്‍കുന്നത് പരിഗണിക്കുന്നുണ്ടെന്ന് മാര്‍ച്ച് 29നു ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ മിസോറി, ഫ്ളോറിഡ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ കോടതികളില്‍ ചൈനയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ജൈവായുധം നിര്‍മിക്കാന്‍ ചൈന ബോധപൂര്‍വം കൊറോണ വൈറസിനെ വികസിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലെ ഒരു അഭിഭാഷകന്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഇത് പാശ്ചാത്യ കോര്‍പറേറ്റ് മാധ്യമങ്ങളും വിവിധ തലങ്ങളിലുള്ള രാഷ്‌ട്രീയ നിരീക്ഷകരും ചൈനയെ ബലിയാടാക്കാനുള്ള പ്രചാരണങ്ങളില്‍ ഒന്നിച്ചിരിക്കയാണെന്നാണ് സിപിഎം പറയുന്നത്.  

മഹാമാരിക്കെതിരായ യുദ്ധത്തില്‍ ലോകം ഒറ്റക്കെട്ടായും ഐക്യദാര്‍ഢ്യത്തോടെയും നീങ്ങേണ്ട സമയത്ത് ട്രംപ് ഭരണകൂടം ചൈനക്കെതിരെ തിരിയുകയാണെന്നാണ് കാരാട്ട് സ്ഥാപിച്ച് എടുക്കുന്നത്. കോവിഡാനന്തര കാലത്ത് ചൈന കൂടുതല്‍ കരുത്തോടെ ശക്തിപ്പെടുമെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖ കേന്ദ്രങ്ങള്‍ ഭയപ്പെടുന്നു എന്നതാണ് അടിസ്ഥാന വസ്തുതയെന്ന് സിപിഎം പറയുന്നു.  

യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളെടുത്ത് മഹാമാരിയായ കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്ത് പൂര്‍ണമായും നിയന്ത്രിക്കാനായി എന്നത് ചൈനയുടെ വലിയ നേട്ടമാണ്. ഇത് തിരിച്ചറിഞ്ഞാണ് കോവിഡിനു ശേഷം ചൈനയെ അമേരിക്ക കൂടുതല്‍ ഭയപ്പെടുന്നത്. ഒരുവിധ രൂപവുമില്ലാതെ മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതോടെ അമേരിക്കയ്‌ക്ക് സാര്‍വദേശീയ തലത്തില്‍ ഇതുവരെ ഉണ്ടായിരുന്ന പ്രാമുഖ്യം ഇടിഞ്ഞു എന്നതാണ് മറ്റൊരു കാര്യം.

ചൈനയ്‌ക്കെതിരെയുള്ള ആരോപണം തന്നെ അമേരിക്കന്‍ ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയുടെ തെളിവാണ്. കൊറോണ വൈറസിനെ ലബോറട്ടറിയില്‍ നിര്‍മിച്ചതാണെന്ന ആരോപണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞതാണ്. വൈറസ് വ്യാപനത്തിന്റെ സ്വഭാവം മറച്ചുവയ്‌ക്കുന്നതിനോ ഇതുസംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങളുമായി പങ്കുവയ്‌ക്കുന്നത് തടയുന്നതിനോ ഉള്ള ഒരു ശ്രമവും ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലന്നും കാരാട്ട് പറയുന്നു.  

ഇന്ത്യയിലും ചൈനാ വിരുദ്ധ പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്ന് കാരാട്ട് പറയുന്നു.  പാശ്ചാത്യ മാധ്യമങ്ങളിലെ ചില നിലപാടുകള്‍ ഏറ്റുപിടിച്ച് ചൈനയെ വിമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയലും പ്രതികരണങ്ങളും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ചൈനയെ അപകീര്‍ത്തിപ്പെടുത്തുന്ന ബ്രസീല്‍ പ്രസിഡന്റ് ബോള്‍സാനാരോയോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ മോഡി ചേര്‍ന്നിട്ടില്ലെങ്കിലും വലതുപക്ഷ ഹിന്ദുത്വശക്തികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൈനീസ് വിരുദ്ധ കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ സജീവമാണെന്നും കാരാട്ട് ന്യായീകരിക്കുന്നു.  

ചൈനയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനാണ് അമേരിക്ക ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. ചൈനയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ജപ്പാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പല മന്ത്രിമാരും ചൈനയില്‍ നിക്ഷേപിച്ചിരിക്കുന്ന പല കമ്പനിയും ഇനി ഇന്ത്യയിലേക്ക് വരുമെന്ന് പറയുന്നത് ശരിയല്ലെന്നും കരാട്ട് പറയുന്നു.  

Tags: narendramodiയുഎസ്cpimPrakash Karatഡൊണാള്‍ഡ് ട്രംപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.