Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയം അവസാനിപ്പിച്ചൂടെ എന്ന് ബിജെപി

പട്ടികയില്‍ നല്‍കിയിരിക്കുന്ന ബസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതലും ഓട്ടോറിക്ഷയും കാറുകളും ബൈക്കുകളും. ഒപ്പം, യുപി സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബസുകളും ഈ പട്ടികയില്‍ ഇടംപിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 02:11 pm IST
in India

ലക്‌നൗ: ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ 1000 ബസുകള്‍ സജ്ജമാക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി 1000 ബസുകള്‍ ഓടിക്കാമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനം കഴിഞ്ഞ ദിവസമാണ്  ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചത്.. സര്‍ക്കാര്‍ പ്രിയങ്കയുടെ നിര്‍ദ്ദേശം സ്വീകരിച്ചുവെന്നും 1000 ബസുകളുടേയും അവയുടെ ഡ്രൈവര്‍മാരുടേയും വിശദാംശങ്ങള്‍ എത്രയും വേഗം നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കത്തെഴുതിയിരുന്നു.ബസുകളുടെ പട്ടികയ്‌ക്കൊപ്പം തൊഴിലാളികളുടെ പട്ടികയും തന്നാല്‍ അവരെ സംസ്ഥാനത്തേയ്‌ക്ക് വരാന്‍ അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കിയിരുന്നു.  

ആദ്യം ഇതിനെ എതിര്‍ത്ത് പ്രിയങ്ക പിന്നീട് ബസുകളുടെ പട്ടിക നല്‍കിയിരുന്നു. ആ പട്ടികയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പട്ടികയില്‍ നല്‍കിയിരിക്കുന്ന ബസുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതലും ഓട്ടോറിക്ഷയും കാറുകളും ബൈക്കുകളും. ഒപ്പം, യുപി സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ബസുകളും ഈ പട്ടികയില്‍ ഇടംപിടിച്ചു.  

ഈ പട്ടികയുടെ രേഖകള്‍ പുറത്തുവിട്ട ശേഷം വിഷയത്തില്‍ കോണ്‍ഗ്രസിനും പ്രിയങ്കയ്‌ക്കുമെതിരേ ബിജെപി നേതാക്കള്‍ രംഗത്തെത്തി. തൊഴിലാളികളുടെ പ്രീതി പിടിച്ചുപറ്റാന്‍ നോക്കിയതാണ് പ്രിയങ്ക. ആയിരം ബസുകള്‍ അയക്കാമെന്ന നിര്‍ദേശം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗീകരിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് കെണിയില്‍പെട്ടുപോയി. എവിടെ നിന്നോ കുറേ വാഹനങ്ങളുടെ വിവരങ്ങള്‍ അറിയിച്ചിരിക്കുകയാണ്. ഇനിയെങ്കിലും നാണംകെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസും പ്രിയങ്കയും തയാറാകണമെന്നും ബിജെപി നേതാവ് സംപീത് പാത്ര വ്യക്തമാക്കി.  

ഗാസിയാബാദിലെ രാം ലീല മൈതാനത്തില്‍ മൈതാനത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തടിച്ചു കൂടിയിരിക്കുന്നു. യുപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഒരു മാസം മുമ്പ് അവര്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നുവെങ്കില്‍ ഈ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു. 1000 ബസുകള്‍ ഓടിക്കാമെന്ന് ഞങ്ങള്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. അവരെ യുപി അതിര്‍ത്തിയിലെത്തിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചില്ല. സര്‍ക്കാര്‍ തൊഴിലാളികളെ സഹായിക്കുന്നതുമില്ല. മറ്റുള്ളവരെ സഹായിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഈ ട്വീറ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവിനു തന്നെ കെണയായി മാറിയിരിക്കുന്നത്.

Tags: bjpcongressupbusപ്രിയങ്ക വാദ്രലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലും വിജയും നില്‍ക്കുന്ന ഫ്ലെക്സുകള്‍ സോണിയയുടെ വസതിക്ക് മുന്നില്‍…പക്ഷെ വിജയ് സോണിയയെ കാണാതെ, മോദിയെ കണ്ട് മടങ്ങി

Kerala

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

Kerala

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

Kerala

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ ഇഡിക്ക് നേരെ മുട്ടയെറിഞ്ഞ ഗുണ്ടയും കീഴടങ്ങി…നായ്‌ക്കളോടൊപ്പം ജീപ്പില്‍ കയറിയിരിക്കുന്ന ഐപി ബിനു, റെഡ് വൊളണ്ടിയറായും ചിത്രം…

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

ഒറ്റ പടം കൊണ്ട് ഉര്‍വശിയുടെയും കല്‍പനയുടെയും ഒപ്പം കസേര വലിച്ചിട്ടിരിക്കുന്നു കലാരഞ്ജിനിയെന്ന് യുവരാജ് ഗോകുല്‍

ഏഴാംദിനം 200 കോടി പിന്നിട്ട് ‘ദൃശ്യം 3’

ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എന്താണ് പ്രാണപ്രതിഷ്ഠ? ……

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

700 തരം മാവിനങ്ങള്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ച് ശങ്കരന്‍ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.