Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക്ഡൗണിലും തളരാതെ നാമക്കുഴിയിലെ പെണ്‍സംഘം

നാമക്കുഴിയിലെ വനിതാ കായിക പരിശീലന കളരി കേരളമാകെ അറിയപ്പെടുന്നതാണ്. നാല് ദേശീയ താരങ്ങള്‍ നയിക്കുന്ന പരിശീലന കളരി ലോക്ഡൗണിലും വിശ്രമമില്ലാതെ തുടരുന്നു. കൂട്ടംകൂടാനാകാത്തതിനാല്‍ വീഡിയോ എടുത്ത് വേറിട്ട ശൈലിയില്‍ പരിശീലനം നടത്തുകയാണ് ഇവര്‍. ചെറിയ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ ഈ പെണ്‍പടയുടെ ശിഷ്യരാണ്. നൂറോളം പേര്‍ ദിവസേന ഫുട്‌ബോള്‍ പരിശീലനത്തിനായി ഇവിടെ എത്തുന്നു

ശ്രീഹരി ഭുവനചന്ദ്രന്‍ by ശ്രീഹരി ഭുവനചന്ദ്രന്‍
May 13, 2020, 12:58 pm IST
in Sports
പരിശീലകന്‍ ജോമോന്‍ ജേക്കബിനൊപ്പം അക്ഷര, ശ്രീദേവി, കാവ്യ, ശ്രീവിദ്യ എന്നിവര്‍ പരിശീലനത്തിനെത്തിയപ്പോള്‍

പരിശീലകന്‍ ജോമോന്‍ ജേക്കബിനൊപ്പം അക്ഷര, ശ്രീദേവി, കാവ്യ, ശ്രീവിദ്യ എന്നിവര്‍ പരിശീലനത്തിനെത്തിയപ്പോള്‍

കോട്ടയം: നാമക്കുഴിയിലെ വനിതാ കായിക പരിശീലന കളരി കേരളമാകെ അറിയപ്പെടുന്നതാണ്. നാല് ദേശീയ താരങ്ങള്‍ നയിക്കുന്ന പരിശീലന കളരി ലോക്ഡൗണിലും വിശ്രമമില്ലാതെ തുടരുന്നു. കൂട്ടംകൂടാനാകാത്തതിനാല്‍ വീഡിയോ എടുത്ത് വേറിട്ട ശൈലിയില്‍ പരിശീലനം നടത്തുകയാണ് ഇവര്‍. ആണ്‍കുട്ടികള്‍ക്ക് കായിക ഇനങ്ങളില്‍ താരതമ്യേന സമപ്രായക്കാരായ പെണ്‍കുട്ടികള്‍ പരിശീലനം നല്‍കുകയെന്നത് അപൂര്‍വമാണ്. എന്നാല്‍ ഈ അപൂര്‍വകാഴ്ച കൂടുതല്‍ കരുത്തോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മുന്നോട്ടുപോകുന്നു, സൗജന്യമായി.

മുന്‍ ജൂനിയര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പ് താരം കെ.എ. അക്ഷര, ദേശീയ താരങ്ങളും സഹോദരിമാരുമായ കെ.എം. ശ്രീദേവി, കെ.എം. ശ്രീവിദ്യ, ദേശീയ ഹോക്കി താരം കാവ്യ മനോജ് എന്നിവരാണ് അപൂര്‍വ കാഴ്ചക്ക് കളമൊരുക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികള്‍ വരെ ഈ പെണ്‍പടയുടെ ശിഷ്യരാണ്. നൂറോളം പേര്‍ ദിവസേന ഫുട്‌ബോള്‍ പരിശീലനത്തിനായി എത്തുന്നുണ്ടെന്ന് ശ്രീവിദ്യ ജന്മഭൂമിയോട് പറഞ്ഞു.

നാല് പേരുടെയും ഇഷ്ടയിനം ഫുട്‌ബോളാണെങ്കിലും ഹോക്കിയിലും പരിശീലനം നല്‍കുന്നുണ്ട്. ഹോക്കി ക്യാമ്പ് ആരംഭിച്ചപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് പതിയെ ആളൊഴിഞ്ഞു. ഹോക്കി സ്റ്റിക്കും സംവിധാനങ്ങളും കണ്ടപ്പോഴുണ്ടായ ആവേശം കളിയോടില്ലായിരുന്നെന്നാണ് ശ്രീവിദ്യയുടെ ഭാഷ്യം. ദിവസവും രാവിലെ രണ്ട് മണിക്കൂര്‍ പരിശീലനമുണ്ട്. പരിശീലകരുടെ കുപ്പായമാണിവര്‍ക്കെങ്കിലും ലക്ഷ്യം കൂടുതല്‍ മികവിലേക്കുയരുകയാണ്. ഇന്ത്യന്‍ ടീമെന്ന ലക്ഷ്യം മനസിലുണ്ട്. ഇവരുടെ പരിശീലകനായ ജോമോനും സൗജന്യ പരിശീലന ക്യാമ്പില്‍ ഇടയ്‌ക്ക് സഹായത്തിനെത്തും. മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ മുതല്‍ ആരംഭിച്ച സൗഹൃദമാണ് നാലംഗ സംഘത്തെ ഇപ്പോഴും നിലനിര്‍ത്തുന്നത്. എംജി യൂണിവേഴ്‌സിറ്റിക്കായി നാലുപേരും വിവിധ വര്‍ഷങ്ങളില്‍ ബൂട്ടുകെട്ടി. വരാനിരിക്കുന്ന സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പാണ് അടുത്ത ലക്ഷ്യം. കൊറോണ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍ഷിപ്പും സംശയത്തിന്റെ നിഴലിലാണ്.

ഒന്നിച്ചുള്ള ക്യാമ്പും പരിശീലനവുമെല്ലാം നാലുപേരെയും ഇന്ത്യന്‍ ടീമിലും ഒന്നിച്ചെത്തിക്കുമെന്ന പ്രതീക്ഷയാണ് ലോക്ഡൗണില്‍ ഇവരെ മുന്നോട്ട് നയിച്ചത്. അക്ഷരയും കാവ്യയും നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. കോട്ടയം പ്രസ്‌ക്ലബില്‍ ജേണലിസം പഠിക്കുകയാണ് ശ്രീവിദ്യ. ഫിസിക്കല്‍ എഡുക്കേഷന്‍ വിദ്യാര്‍ഥിയാണ് ശ്രീദേവി.

Tags: kottayamsports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.