Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

‘എത്രയോ ഖാസിമാര്‍ വന്നിരിക്കുന്നു, എത്രയോപേര്‍ പോയി’; ഭീകരന്‍ ഏത് പേരില്‍ വന്നാലും സൈന്യം അടിച്ചമര്‍ത്തും, താക്കീത് നല്‍കി ലഫ്റ്റനന്റ് ജനറല്‍

ബുര്‍ഹാന്‍ വാനിക്ക് പിന്നാലെ ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വന്ന സബ്‌സര്‍ ഭട്ടിനേയും തൊട്ടു പിന്നാലെ റിയാസ് നായ്‌കുവും സൈന്യത്തിന്റെ തോക്കിന് ഇരയാവുകയായിരുന്നു. ഭീകരര്‍ക്ക് ഇതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെ.കെ.എസ്. ധില്ലന്‍ പോസ്റ്റിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2020, 11:56 am IST
in Defence

ന്യൂദല്‍ഹി : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പുതിയ തലവനെ നിയമിച്ചതില്‍ താക്കീത് നല്‍കി ലഫ്റ്റനന്റ് ജനറല്‍ ജെ.കെ.എസ് ധില്ലന്‍. എത്രയോ ഖാസിമാര്‍ വന്നിട്ടുണ്ട്, എത്രയോപേര്‍ പോയിട്ടുണ്ട്. എന്നായിരുന്നു ധില്ലന്റെ എഫ്ബി പോസ്റ്റ്. ഭീകരര്‍ ഏത് പേരില്‍ വന്നാലും സൈന്യം അവരെ അടിച്ചമര്‍ത്തുവെന്നും ലഫ്റ്റനന്റ് ജനറല്‍ ഇതിലൂടെ താക്കീത് നല്‍കി.  

കുറേ വര്‍ഷങ്ങളായി ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വരുന്നവരെ കണ്ടെത്തി ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ബുര്‍ഹാന്‍ വാനിക്ക് പിന്നാലെ ഹിസ്ബുളിന്റെ നേതൃത്വത്തിലേക്ക് വന്ന സബ്‌സര്‍ ഭട്ടിനേയും തൊട്ടു പിന്നാലെ റിയാസ് നായ്‌കുവും സൈന്യത്തിന്റെ തോക്കിന് ഇരയാവുകയായിരുന്നു. ഭീകരര്‍ക്ക് ഇതും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെ.കെ.എസ്. ധില്ലന്‍ പോസ്റ്റിട്ടിരിക്കുന്നത്.  

കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ റിയാസ് നായ്‌ക്കുവിനെ വധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ നടന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സിലില്‍ യോഗം ചേരുകയും പുതിയ തലവനെ നിയമിക്കുകയുമായിരുന്നു. 26 കാരനായ സൈഫുള്ള മിര്‍ അഖ ഖാസി ഹൈദറാണ് പുതിയ ഹിസ്ബുള്‍ തലവന്‍. ഇതിന് പുറമേ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഡെപ്യൂട്ടി കമാന്‍ഡറായി സഫറുള്‍ ഇസ്ലാമിനെയും സൈനിക ഉപദേഷ്ടാവായി താരിഖ് ഭായി എന്ന ഭീകരനെയും നിയോഗിച്ചിട്ടുണ്ട്.  പാക് അധീന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് സലീം ഹാസ്മിയാണ് ഇക്കാര്യം അറിയിച്ചത്.  

എ കാറ്റഗറി ഭീകരരുടെ കൂട്ടത്തില്‍പ്പെട്ട ഖാസി ഹൈദര്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. മുസൈബ്, ഡോക്ടര്‍ സൈഫ് എന്നീ പേരുകളിലും ഇയാള്‍ പുറമേ അറിയപ്പെടുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടാകുന്ന ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്ന ഭീകരരെ പരിചരിച്ചതിലൂടെയാണ് ഖാസി ഹൈദറിന് ഡോക്ടര്‍ സൈഫ് എ പേര് ലഭിച്ചത്. ജമ്മു കശ്മീരിലെ പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം.

Tags: armyappointmentജെ.കെ.എസ് ധില്ലന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.