Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

കോവിഡ് കാലത്ത് എയര്‍ഇന്ത്യയെ ട്രോളാന്‍ ഇറങ്ങിയ ജിഹാദിക്ക് കിട്ടിയത് മുട്ടന്‍ പണി; പുറത്തായത് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ ദുരവസ്ഥ (വീഡിയോ)

വീഡിയയോയില്‍ കാണിക്കുന്ന വിമാനം എയര്‍ഇന്ത്യ ആയിരുന്നില്ല. പാക്കിസ്ഥാന്റെ വിമാന സര്‍വീസ് ആയിരുന്നു. ഇതോടെ, പ്രസ് ഇന്‍ഫര്‍മേഷര്‍ ബ്യൂറോ വിഷയത്തില്‍ പ്രതികരണം ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2020, 02:05 pm IST
in Fact Check

ന്യൂദല്‍ഹി: കോവിഡ് കാലത്ത് പ്രവാസികളെ സ്വദേശത്ത് എത്തിക്കുന്ന ഭാരത് സര്‍ക്കാരിന്റെ വന്ദേ ഭാരത് ഓപ്പറേഷനെ സോഷ്യല്‍ മീഡിയയില്‍ ഇകഴ്‌ത്തികാട്ടാനുള്ള ജിഹാദിയുടെ ശ്രമത്തിന് ലഭിച്ചത് വലിയ തിരിച്ചടി. ഹുസൈന്‍ എന്ന പേരുള്ള ട്വിറ്റര്‍ ഐഡിയാണ് എയര്‍ഇന്ത്യയില്‍ നിന്നുള്ള ഒരു ദൃശ്യമെന്ന് പറഞ്ഞ് ഒരു വീഡിയോ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ എയര്‍ഇന്ത്യ സമൂഹിക അകലം പാലിക്കപ്പെടാതേയും മൂന്നിരിട്ടി അധികം തുക വാങ്ങിയും കോവിഡ് കാലത്ത് സര്‍വീസ് നടത്തുന്നു എന്നായിരുന്നു വീഡിയോയ്‌ക്ക് ഒപ്പമുള്ള ട്വീറ്റ്. ഷിക്കാഗോ-ന്യൂദല്‍ഹി വിമാനം ആണെന്നായിരുന്നു ഇയാളുടെ ട്വീറ്റ്.നാല്‍പ്പത്തിയഞ്ച് സെക്കന്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രായേറിയ ഒരു പുരുഷനും സ്ത്രീയും വിമാനത്തിലെ ജീവനക്കാരോട് സംസാരിക്കുന്നത് കേള്‍ക്കാം. ഞങ്ങള്‍ പണം നല്‍കിയാണ് യാത്ര ചെയ്യുന്നത്, അള്ളായ്‌ക്കു വേണ്ടി അല്ല നിങ്ങള്‍ ഞങ്ങളെ കൊണ്ടുപോകുന്നത്. മൂന്നിരട്ടി പണമാണ് നല്‍കിയത്, വണ്‍വേ യാത്രയ്‌ക്കായി നിങ്ങള്‍ 3000 യൂറോയാണ് വാങ്ങിയതെന്ന് പുരുഷന്‍ പറയുന്നുണ്ട്.  

എന്തൊരു വൃത്തിക്കെട്ട ഫ്‌ളൈറ്റാണിതെന്ന് സ്ത്രീ പറയുന്നതും കേള്‍ക്കാം. എത്ര ടിവി സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എത്ര സീറ്റുകള്‍ നല്ലതാണ്, സാമൂഹിക അകലം പോലും നിങ്ങള്‍ പാലിച്ചിട്ടില്ലെന്നു മറ്റുള്ള യാത്രക്കാരും പറയുന്നു.  

എന്നാല്‍, ഈ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഇതായിരുന്നു. വീഡിയയോയില്‍ കാണിക്കുന്ന വിമാനം എയര്‍ഇന്ത്യ ആയിരുന്നില്ല. പാക്കിസ്ഥാന്റെ വിമാന സര്‍വീസ് ആയിരുന്നു. ഇതോടെ, പ്രസ് ഇന്‍ഫര്‍മേഷര്‍ ബ്യൂറോ വിഷയത്തില്‍ പ്രതികരണം ട്വീറ്റ് ചെയ്തു. സോഷ്യല്‍മീഡിയയില്‍ കാട്ടുന്ന വിമാനം എയര്‍ഇന്ത്യ അല്ല. സാധാരണ നിരക്കിനേക്കാള്‍ ഒരു പൈസ പോലും എയര്‍ഇന്ത്യ അധികം വാങ്ങുന്നില്ല. വീഡിയോ ഫേക്ക് ആണ്. ഇതു തൊട്ട് അയല്‍രാജ്യത്തെ എയര്‍ലൈന്‍സ് ആണ്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവം നടന്നത് പാക്കിസ്ഥാന്റെ കറാച്ചി- ടൊറാന്റോ എയര്‍ലൈന്‍സില്‍ ആണെന്ന് വ്യക്തമായി. ആ വിമാനത്തിലെ തന്നെ യാത്രക്കാര്‍ ഇതു വ്യക്തമാക്കി. യാത്രയ്‌ക്കായി 3000 യൂറോ പാക്കിസ്ഥാന്‍ വാങ്ങിയെന്നും അതു മൂന്നിരട്ടി ആണെന്നും യാത്രക്കാര്‍ വ്യക്തമാക്കി. മാത്രമല്ല, സാമൂഹിക അകലത്തിന്റെ ഭാഗമായി സീറ്റുകള്‍ ഒഴിച്ചിടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് അനുസരിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഇതോടെ, കോവിഡ് കാലത്തും ഇന്ത്യയെ ട്രോളാന്‍ ഇറങ്ങിയ ജിഹാദി തുറന്നു കാട്ടിയത് പാക്കിസ്ഥാന്റെ ദുരവസ്ഥ ആയി എന്നതാണ് യാഥാര്‍ഥ്യം  

Tags: ഐഎസ്pricepakistanഎയര്‍ ഇന്ത്യടിക്കറ്റ്VideoAirlineട്വീറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; 10 ജില്ലകളിൽ മഞ്ഞ അലർട്ട്

ഭാരതത്തിന്റെ ശിലാഹൃദയം

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ചില്ലിക്കൊമ്പൻ ചരിഞ്ഞു; അന്ത്യം ആളിയാർ ഡാമിലെ കനാലിൽ മുങ്ങിതാഴ്ന്ന്

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3
ചരക്ക് കപ്പല്‍ (ഫയല്‍)

കൊച്ചി കപ്പല്‍ ദുരന്തം: ഒന്നാം വര്‍ഷത്തിലും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നു; രാജ്യം വിടാന്‍ അനുവദിക്കണമെന്ന് കപ്പല്‍ ജീവനക്കാര്‍

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

ശൈവതന്ത്രങ്ങളും യുങ്ങിന്റെ തെറ്റിദ്ധാരണകളും

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.