Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്‍ കനിഞ്ഞില്ല; ഓണ്‍ലൈന്‍ കാണിക്ക ഫലം കണ്ടില്ല; ദേവസ്വം ബോര്‍ഡ് അടച്ചുപൂട്ടലിന്റെ വക്കില്‍; പ്രസിഡന്റ് അടക്കമുള്ളവരുടെ ശമ്പളം മുടങ്ങും

ലോക്ഡൗണില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതായി. ചടങ്ങുകള്‍ മാത്രമാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അവിടെ നിന്നുള്ള നടവരവും ഇല്ലാതായി. വിഷു സീസണില്‍ കുറഞ്ഞത് നാല്‍പ്പത് കോടി രൂപയുടെ വരുമാനം ലഭിക്കേണ്ടതായിരുന്നു. കൂടാതെ കടകള്‍ ലേലം ചെയ്തു നല്‍കുന്ന ഇനത്തില്‍ ലഭിക്കേണ്ട തുകയും ലഭിക്കാതായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2020, 01:31 pm IST
in Kerala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ദേവസം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മെയ് മാസത്തെ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണം. ലോക്ഡൗണ്‍മൂലം വരുമാനത്തില്‍ ഇതുവരെ 250 കോടി രൂപയുടെ കുറവാണ് ബോര്‍ഡിനുണ്ടായത്.

ലോക്ഡൗണില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതായി. ചടങ്ങുകള്‍ മാത്രമാണ് ഇപ്പോള്‍. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അവിടെ നിന്നുള്ള നടവരവും ഇല്ലാതായി. വിഷു സീസണില്‍ കുറഞ്ഞത് നാല്‍പ്പത് കോടി രൂപയുടെ വരുമാനം ലഭിക്കേണ്ടതായിരുന്നു. കൂടാതെ കടകള്‍ ലേലം ചെയ്തു നല്‍കുന്ന ഇനത്തില്‍ ലഭിക്കേണ്ട തുകയും ലഭിക്കാതായി.  

ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്തു കൊടുക്കുന്ന വരുമാനത്തില്‍ നിന്നു ലഭിക്കേണ്ട നൂറ് കോടി രൂപയും നഷ്ടമായി. ചില ദേവസ്വം ഗ്രൂപ്പുകളില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ലേലം കൊണ്ടവര്‍ പണം കെട്ടിവയ്ച്ചില്ല. വൈക്കം, കൊട്ടാരക്കര, അമ്പലപ്പുഴ, മലയാലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്യുന്നതിലൂടെ നല്ലൊരു തുക ബോര്‍ഡിനു ലഭിക്കാറുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴിപാട് തുടങ്ങിയെങ്കിലും കാര്യമായ പ്രതികരണമില്ല. ഇതോടെ നിത്യനിദാന ചെലവുകള്‍ക്ക് പോലും ബോര്‍ഡ് ഞെരുങ്ങുന്നു.  

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വരുമാനത്തില്‍ ഗണ്യമായി കുറവ് വന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നൂറ് കോടി രൂപ ബജറ്റില്‍ നീക്കിവച്ചെങ്കിലും മുപ്പത് കോടി രൂപയാണ് നല്‍കിയത്. ദേവസ്വം ബോര്‍ഡ് കരുതല്‍ ധനമായി സൂക്ഷിച്ച ഫണ്ടില്‍ നിന്ന് പദ്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് 35 കോടി രൂപ കരാറുകാര്‍ക്ക് നല്‍കുന്നതിനുവേണ്ടി വായ്‌പയെടുത്തു. രണ്ട് കോടി പലിശ കൂടി ചേര്‍ത്ത് ഇപ്പോള്‍ അത് 37 കോടി രൂപയായി. സര്‍ക്കാര്‍ ഗ്രാന്റ് ഇനത്തില്‍ നല്‍കേണ്ട എണ്‍പതു ലക്ഷം രൂപയില്‍ നല്‍കിയത് നാല്‍പ്പതു ലക്ഷം രൂപയും. അടുത്ത മാസത്തെ ശമ്പളത്തില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തേണ്ടി വരുമെന്നും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍.  വാസു പറഞ്ഞു.  

ഇടവ മാസ പൂജയ്‌ക്കും ഭക്തര്‍ക്ക് പ്രവേശനമില്ല

തിരുവനന്തപുരം: ലോക്ഡൗണ്‍ 17 വരെ നീട്ടിയ സാഹചര്യത്തില്‍ ഇടവമാസ പൂജയ്‌ക്കും ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. കൊറോണ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം.

Tags: crisisSABARIMALAഎന്‍. വാസു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.