Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ വൈറസ് സന്നദ്ധ പ്രവര്‍ത്തനം; രജനീഷിന് തിരികെ കിട്ടിയത് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍

ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവരില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസീറ്റിവായതോടെ പൊതു സമൂഹത്തിന് സന്നദ്ധ പ്രവര്‍ത്തകരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതും തനി സ്വരൂപം പുറത്തു വന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2020, 05:26 am IST
in Idukki
രജനീഷ് സഹദേവന്‍

രജനീഷ് സഹദേവന്‍

കുമളി: രജനീഷ് സഹദേവന്‍ ഒരു പ്രതീകമാണ്. സ്വന്തം ജീവനോടൊപ്പം, കുടുംബത്തിന്റെ സുരക്ഷിതത്വം പോലും മറന്ന് കൊറോണ രോഗബാധയുടെ കാലത്ത് രാപകലില്ലാതെ സമൂഹ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ പ്രതിനിധി.  

എന്നാല്‍ ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന താനുള്‍പ്പെടെയുള്ള വോളന്റീയര്‍മാര്‍ക്ക് പ്രബുദ്ധ കേരളത്തിന്റെ പൊതുസമൂഹത്തില്‍ നിന്ന് തിരികെ കിട്ടിയത് തികച്ചും വേദനാജനകമായ തിക്താനുഭങ്ങളെന്ന് രജീഷ് പറയുന്നു. സംസ്ഥാന അതിര്‍ത്തി പട്ടണമായ കുമളിയില്‍ മൂന്ന് ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് നിലവിലുള്ളത്.  

വിവിധ സമയങ്ങളില്‍ 75 ലധികം പേരെ ഇവിടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മുടക്കം കൂടാതെ ക്രമീകരിക്കുകയാണ് 20 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ചെയ്ത് വന്നിരുന്നത്. ഇതിനായി 24 മണിക്കൂറും സദാ ജാഗരൂകരായി നിലകൊള്ളുന്നവരാണ് വോളന്റിയര്‍മാര്‍. തുടക്കത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് രജനീഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. എന്നാല്‍ തങ്ങള്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരുന്നവരില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസീറ്റിവായതോടെ പൊതു സമൂഹത്തിന് സന്നദ്ധ പ്രവര്‍ത്തകരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നതും തനി സ്വരൂപം പുറത്തു വന്നതും.

നവമാധ്യങ്ങളിലൂടെ സമൂഹത്തില്‍ തങ്ങളെ അകറ്റി നിര്‍ത്താന്‍ ആഹ്വാനങ്ങളുണ്ടായതായി രജനീഷ് പറയുന്നു. മാത്രമല്ല മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനത്തില്‍ നിന്ന് പോലും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായി. സഹപ്രവര്‍ത്തകരെ പൊതുനിരത്തില്‍ തടഞ്ഞതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ രജനീഷ് പങ്കുവെയ്‌ക്കുന്നു. നികൃഷ്ട ജീവികളോടെന്ന പോലെയാണ് ചിലര്‍ തങ്ങളോട് പെരുമാറിയതെന്ന് രജനീഷ് ഓര്‍മ്മിക്കുന്നു. ചുരുങ്ങിയ കാലത്തിനിടെ 25 ലധികം രാജ്യങ്ങളില്‍ സഞ്ചാരികളുമായി യാത്ര ചെയ്തിട്ടുള്ള ട്രാവല്‍ ഗൈഡാണ് മുപ്പത്തൊമ്പത് കാരനായ രജനീഷ്.  

ഇത്തരം പ്രതിസന്ധി ഘട്ടങ്ങില്‍ നിരുത്സാഹപ്പെടുത്തുകയല്ല, പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ പിന്‍തുണയാണ് അത്യവശ്യമെന്ന് രജനീഷ് യൂടൂബിലൂടെയും മറ്റും ഓര്‍മ്മപ്പെടുത്തുന്നു. മാത്രമല്ല ആരൊക്കെ എതിര്‍ത്താലും അവസാന ആളും രോഗമുക്തി നേടുന്നത് വരെ താന്‍ മുന്‍ നിരയിലുണ്ടാകുമെന്ന് രജനീഷ് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.

Tags: covidകഥCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Varadyam

കഥ: ശേഷം…

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.