Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വലിയ തേരട്ടകള്‍ മൂലം പൊറുതിമുട്ടി ഒരു പ്രദേശം

വലിയ തേരട്ടകള്‍ മൂലം പൊറുതിമുട്ടി ഒരു പ്രദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 12:00 am IST
in Kozhikode
വലിയ തേരട്ടകള്‍

വലിയ തേരട്ടകള്‍

മുക്കം: വലിയ തേരട്ടകള്‍ മൂലം പൊറുതിമുട്ടി ഒരു പ്രദേശം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂര്‍ തടപ്പറമ്പ് വെള്ളേരിച്ചാല്‍ ഭാഗത്തെ നിരവധി വീട്ടുകാരാണ് തേരട്ട ശല്യം മൂലം ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടി ജീവിക്കുന്നത്. പ്രദേശത്തിന് തൊട്ടടുത്തുള്ള സ്വകാര്യ റബ്ബര്‍ എസ്റ്റേറ്റില്‍ ഉപയോഗിക്കുന്ന വളത്തില്‍ നിന്നാണ് തേരട്ടകള്‍ വ്യാപകമായി എത്തുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നത്. 

രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് ചെറിയ തോതില്‍ പ്രദേശത്ത് വലിയ തേരട്ടകള്‍ കാണപ്പെടാന്‍ തുടങ്ങിയത്. വേനല്‍ മഴ തുടങ്ങിയതോടെ ഇത് വ്യാപകമാകാന്‍ തുടങ്ങി. കിണറുകളിലും പറമ്പിലും വീടുകളുടെ ചുമരുകളിലും അടുക്കളയിലും മുറ്റത്തുമടക്കം തേരട്ടകള്‍ നിറഞ്ഞതോടെ പ്രദേശത്തുകാര്‍ ദുരിതത്തിലായി. ഇതുമൂലം ഭക്ഷണം പോലും ഉണ്ടാക്കാന്‍ ഇവര്‍ പ്രയാസം നേരിടുകയാണ്. പ്രദേശത്തെ നിരവധി പേര്‍ ആശ്രയിക്കുന്ന കിണറിലും തേരട്ടകള്‍ എത്തിയതോടെ  വെള്ളം കുടിയും മുട്ടി.  

 മഴപെയ്താല്‍ ഇവ കൂട്ടമായി ഇഴഞ്ഞെത്തും. ഇവയെ പെറുക്കിയെടുത്ത് കുപ്പിയിലാക്കി ഇടുകയാണ് ചെയ്യുന്നത്. മണ്ണണ്ണ, തുരിശ് അടക്കമുള്ളവ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. കത്തിച്ചാലാണെങ്കില്‍ രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടും.  അടുക്കളയില്‍ ഉണ്ടാക്കിവെച്ച ഭക്ഷണത്തില്‍ തേരട്ടകള്‍ ഇഴഞ്ഞെത്തിയത് മൂലം ഭക്ഷണം അപ്പാടെ ഉപേക്ഷിക്കേണ്ട അവസ്ഥവരെ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.  

 മൂന്നു വര്‍ഷം മുന്‍പ് ഇതേ പ്രദേശത്ത് വ്യാപകമായി ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയിരുന്നു. അന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധനടപടികള്‍ സ്വീകരിച്ചതോടെയാണ് അവയെ നശിപ്പിക്കാന്‍ കഴിഞ്ഞത്. സമാന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വേനല്‍ മഴ കനക്കുകയും കാലവര്‍ഷം അടുത്തെത്തി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയില്‍ തേരട്ട ശല്യം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസിയായ അജയഘോഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പഞ്ചായത്തിന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.  പ്രദേശത്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തേരട്ട ശല്യം അവസാനിപ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags: kozhikodeകൃഷി ഫാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.