Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ക്വിക് ഡോക്ടറില്‍ നിന്ന് വിവര ചോര്‍ച്ച; ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ച ആയിരക്കണക്കിന് പേരുടെ വിവരങ്ങള്‍ പുറത്ത്; തെളിവുകളുമായി യുവമോര്‍ച്ച

ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാന സര്‍ക്കാറിന്റെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചത്. രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് സംസ്ഥാന സര്‍ക്കാരും ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്റെ മേധാവിയും അറിയിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുവെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2020, 06:44 pm IST
in BJP

കോഴിക്കോട്: കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നാലെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചവരുടെയും വിവരങ്ങള്‍ പുറത്ത്. ഡോക്ടര്‍മാരുടെ സേവനം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വിക് ഡോക്ടറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഇതു സംബന്ധിച്ച തെളിവുകള്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.  ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാന സര്‍ക്കാറിന്റെ ടെലിമെഡിസിന്‍ സംവിധാനം ഉപയോഗിച്ചത്.  

രോഗികളുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് സംസ്ഥാന സര്‍ക്കാരും ക്വിക് ഡോക്ടര്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്റെ മേധാവിയും അറിയിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നുവെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഇവരുടെ വിവരങ്ങള്‍ നിലവില്‍ ആര്‍ക്ക് വേണമെങ്കിലും ലഭിക്കും എന്ന സ്ഥിതിയാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരിചയമുള്ള എതു സാധാര ണക്കാര്‍ക്കും ഈ വിവരങ്ങള്‍ എടുക്കാം. ടെലി മെഡിസിന്‍ ഉപയോഗപ്പെടുത്തുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ വെബ്സൈറ്റില്‍ പരസ്യമാണ്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ മെഡിക്കല്‍ കമ്പനികള്‍ അടക്കം ശേഖരിക്കുന്നുവെന്ന വസ്തുതകള്‍ക്കിടെയാണ് ടെലിമെഡിസിന്‍ സേവനം ഉപയോഗിച്ചവരുടെ വിവരങ്ങളും പുറത്തായത്.  

സര്‍ക്കാര്‍, ക്വിക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്വകാര്യ സ്റ്റാര്‍ട്ട് അപ്പുമായി ചേര്‍ന്നാണ് ടെലിമെഡിസിന്‍ സംവിധാനം നടപ്പാക്കിയത്. ഈ  ഇടപാട് ദുരൂഹമാണ്. യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു.  

ടെലിമെഡിസിന്റെ മറവിലും നടക്കുന്നത് വലിയ രീതിയിലുള്ള ഡാറ്റാ തട്ടിപ്പാണ്. ഡാറ്റ സൂക്ഷിക്കുന്നത് സര്‍ക്കാര്‍ സെര്‍വറിലാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി ചെയ്തത്. ക്വിക് ഡോക്ടര്‍ സേവനം ഉപയോഗപ്പെടുത്തിയവരുടെ സ്വകാര്യ വിവരങ്ങളാണ് പരസ്യമായിരിക്കുന്നത്. സംഭവെത്തക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കെ. അനൂപും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: doctorbjpcovidCoronacoronavirusPraphul Krishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

Kerala

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാസം 7 ലക്ഷം, ഡോക്ടര്‍ക്കെതിരെ

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.