Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭീകരവാദത്തിലേക്കുള്ള കവാടം

ഇന്ത്യാ മഹാരാജ്യത്തിന്റെ ജാഗ്രതയ്‌ക്ക് മുന്നില്‍ തോല്‍വിയുറപ്പിച്ച കൊറോണ നിസാമുദ്ദീനില്‍ ഉയര്‍ത്തെഴുന്നേറ്റ് രാജ്യത്തെയാകെ ദുരിതത്തിലാഴ്‌ത്തി. ചതി പുറത്ത് വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആരും കയറിചെല്ലാന്‍ ഭയക്കുന്ന ഒളിത്താവളങ്ങളില്‍ മഹാമാരിയുടെ വിത്തുകളുമായി അവരിപ്പോഴും പതുങ്ങിയിരിക്കുന്നു. സ്വയം രോഗവാഹകരായി, മനുഷ്യ ബോംബുകളായി മാറാനാണ് നീക്കമെന്ന് അറിഞ്ഞിട്ടും അവരെ വെള്ളപൂശാന്‍ ശ്രമിക്കുന്നു മറ്റുചിലര്‍. നിഷ്‌കളങ്കതയ്‌ക്ക് പിന്നില്‍ തബ്‌ലീഗികള്‍ ഒളിപ്പിച്ച മുഖം പലപ്പോഴായി അഴിഞ്ഞു വീണിട്ടുണ്ടെന്ന കാര്യം മനപ്പൂര്‍വം വിസ്മരിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2020, 03:00 am IST
in Main Article

കൊറോണ എന്ന അദൃശ്യ ശത്രുവിനെ ഏതാണ്ട് പൂര്‍ണമായി കീഴ്‌പ്പെടുത്താനാകും എന്ന ഘട്ടത്തിലെത്തിയിരുന്നു ഭാരത സര്‍ക്കാര്‍. അവിടെയും കണക്കൂട്ടലുകളൊക്കെ പിഴപ്പിച്ചത് മനുഷ്യന്‍ തന്നെ. പാക് ചാര സംഘടനയുടെയും ജിഹാദികളുടെയും അവിശുദ്ധ കൂട്ടുകെട്ട് മഹാമാരിക്കെതിരായ ഭാരതത്തിന്റെ ചെറുത്തു നില്‍പ്പിനെ തോല്‍പ്പിക്കാനെത്തി. കൊറോണാ ജിഹാദിലൂടെ കോടാനുകോടി ഹൈന്ദവരില്‍ മഹാമാരിയുടെ വിത്തു വിതച്ച് മരണം കൊയ്യുകയായിരുന്നു ഇക്കൂട്ടരുടെ അജണ്ട.  

രാജ്യതലസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി മാര്‍ച്ച് 13-15 വരെ ആയിരക്കണക്കിന് അംഗങ്ങള്‍ നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തു. കൊറോണ ബാധിതരായ അംഗങ്ങളെ തബ്‌ലീഗി ജമാഅത്ത് നേതാക്കള്‍ വിളിച്ചു വരുത്തി. കൊറോണയെ അല്ലാഹുവിന്റെ അനുഗ്രഹമായി കരുതി അമുസ്ലീങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഐഎസില്‍ നിന്നോ മറ്റ് മുസ്ലിം ഭീകര സംഘടനകളില്‍ നിന്നോ ലഭിച്ച നിര്‍ദേശത്തിന്റെ ഫലമായിരിക്കാം ഈ നീക്കങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ക്ക് രോഗം കണ്ടെത്തി. നിയമ, ഭരണ സംവിധാനങ്ങള്‍ക്ക് ഇതുവരെ പിടികൊടുക്കാത്തവര്‍ ഒട്ടനവധി ഇപ്പോഴും പുറത്തു തന്നെ. അമുസ്ലീങ്ങളില്‍ കൊറോണ പടര്‍ത്തുകയായിരിക്കാമിവര്‍ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.  

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ തനിനിറം തുറന്നുകാട്ടുന്ന സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. കൊറോണ ജിഹാദ് എന്ന ഹാഷ് ടാഗില്‍ ജനം പ്രതികരിച്ചു. അപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ തബ്‌ലീഗ് ഉയര്‍ത്തുന്ന ഭീഷണി തുറന്നുകാട്ടാന്‍ വിമുഖത പ്രകടിപ്പിച്ചു. ചിലരാകട്ടെ ജിഹാദിനെ എതിര്‍ക്കുന്ന നിഷ്‌കളങ്ക സംഘടനയായി തബ്‌ലീഗിനെ ചിത്രീകരിക്കാരനുള്ള പെടപ്പാടിലും. എന്നാല്‍, തബ്‌ലീഗിന്റെ ജിഹാദി ബന്ധം പലപ്പോഴായി പുറത്തുവന്നു കഴിഞ്ഞതാണെന്ന സത്യം ഇവര്‍ മനസ്സിലാക്കുന്നില്ല.

കറന്‍സി നോട്ടുകളില്‍ ഉമിനീരും കഫവും പുരട്ടി രോഗവ്യാപനം നടത്താന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരോട് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനലഭിച്ചിരുന്നു. അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും ഫ്രാന്‍സിലുമെല്ലാം ഇതേ സന്ദേശം ഇവര്‍ കൈമാറിയിരുന്നു. വീടുകളിലും ആരാധനാലയങ്ങളിലുമിരുന്ന് നോട്ടുകളില്‍ വൈറസ് സാന്നിധ്യമുണ്ടാക്കി അമുസ്ലീങ്ങളിലെത്തിച്ചു. ബ്രിട്ടനിലും ജിഹാദികള്‍ ഇത് അക്ഷരം പ്രതി അനുസരിച്ചിരുന്നു. കാലങ്ങളായി ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ ഒഴുക്കിയിരുന്ന പാക് ചാാര സംഘടന ഐഎസ്‌ഐ ഇപ്പോള്‍ വൈറസ് സാന്നിധ്യമുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പ്രചരിപ്പിക്കുന്ന ദൗത്യത്തിലാണ്.

കരുതിയിരിക്കണം തബ്‌ലീഗികളെ

അവര്‍ അവകാശപ്പെടും പോലെ ആത്മീയത മാത്രം കൈമുതലാക്കിയ ഒരു നിഷ്‌കളങ്ക സംഘടനയല്ല തബ്‌ലീഗ്. ഐഎസ്, അല്‍ഖ്വയ്ദ, ബൊകൊ ഹറാം, അല്‍ ഷബാബ്, ഹമാസ് തുടങ്ങി നിരവധി ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ള ഇവര്‍, പാക് ചാരസംഘടനയില്‍ നിന്നും ഗള്‍ഫിലെ വഹാബികളില്‍ നിന്നും സാമ്പത്തിക സഹായവും കൈപ്പറ്റുന്നു.

ചില മുസ്ലിം നേതാക്കള്‍ ഹൈന്ദവ ഭൂരിപക്ഷ സംസ്‌കാരത്തോട് തങ്ങളുടെ അസ്ഥിത്വം അടിയറവ് വയ്‌ക്കേണ്ടി വരുമെന്ന തെറ്റായ ഭയത്തില്‍ ജീവിക്കുന്ന കാലത്ത് രൂപംകൊണ്ട സംഘടന. ഇന്ത്യയോടും ഹൈന്ദവരോടും കടുത്ത പക. ലക്ഷ്യം, ഹൈന്ദവരില്‍ നിന്ന്  രാജ്യത്തെ തട്ടിയെടുത്ത് രാജ്യതലസ്ഥാനത്ത് അധികാരം ഉറപ്പിക്കുക. ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയില്‍ സ്ഥിതി ചെയ്യുന്ന തബ്‌ലീഗി പള്ളിയാണ് യൂറോപ്പിലെ ഇവരുടെ ആസ്ഥാനം. അമേരിക്കയില്‍ ആദ്യം തന്നെ വേരുറപ്പിച്ചെങ്കിലും 1970, 80 കാലത്ത് യൂറോപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ തബ്‌ലീഗിനായി. പാക് സമൂഹത്തിന്റെ വര്‍ധന ഫ്രാന്‍സില്‍ തബ്‌ലീഗിന് സഹായകമായെങ്കിലും ദക്ഷിണേഷ്യന്‍ സമൂഹം അധികമുള്ള ബ്രിട്ടനാണ് പാശ്ചാത്യ ലോകത്തെ ഇവരുടെ സിരാകേന്ദ്രം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മധ്യ ഏഷ്യയിലേക്കും തബ്‌ലീഗ് കടന്നു ചെന്നു. 2008 ഓടെ 80 രാജ്യങ്ങളില്‍ സാന്നിധ്യമുറപ്പിച്ചു.  

ഓരോ രാജ്യത്തും മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനയ്‌ക്കെത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ച് രജിസ്‌ട്രേഷനോ മറ്റ് നടപടിക്രമങ്ങളോ ഇല്ലാതെ തന്നെ അംഗത്വം നല്‍കും. സ്വന്തം ജമാഅത്ത് രൂപീകരിക്കാന്‍ ആഹ്വാനം ചെയ്യും. ഇങ്ങനെയാണ് തബ് ലീഗിന്റെ പ്രവര്‍ത്തനം. മക്കയും മദീനയും സ്ഥിതി ചെയ്യുന്ന ദക്ഷിണേഷ്യ തന്നെയാണ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തന മേഖല. ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമെല്ലാം ഒരു പോലെ തബ് ലീഗില്‍ അംഗങ്ങളാണ്. പാശ്ചാത്യ നാടുകളിലാകട്ടെ മുസ്ലിം കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിലും മൂന്നാം തലമുറയിലും പെട്ടവരാണ് തബ്‌ലീഗില്‍ അംഗങ്ങളായുള്ളത്. ഇവര്‍ക്ക് ഇസ്ലാമിനേക്കുറിച്ച് വളരെ ചുരുങ്ങിയ അറിവേയുള്ളൂ. എന്നാല്‍, പൂര്‍ണമായി പാശ്ചാത്യ സംസ്്കാരം ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാകില്ല. അങ്ങനെ പുനര്‍ ഇസ്ലാമികവത്കരണത്തിന്റെ വക്താക്കളായ തബ്‌ലീഗിലേക്ക് ഇവര്‍ ആകര്‍ഷിക്കപ്പെടുന്നു.  

പല രാജ്യങ്ങളിലും മുസ്ലിം ഭീകരവാദത്തിലേക്ക് കടക്കുന്ന യുവാക്കള്‍ക്ക് തബ്‌ലീഗ് ഒരു ചവിട്ടുപടിയാണ്. ഫ്രാന്‍സില്‍ മുസ്ലിം ഭീകരവാദത്തിലേക്ക് തിരിയുന്നവരില്‍ 80 ശതമാനവും തബ്‌ലീഗ് ബന്ധമുള്ളവരാണ്. മതമൗലികവാദത്തിന്റെ കവാടമെന്നാണ് തബ്‌ലീഗിനെ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം വിളിക്കുന്നത്. അമേരിക്കന്‍ ഭീകര വിരുദ്ധ വിഭാഗത്തിനും ഇതേ അഭിപ്രായമാണ്. അല്‍ഖ്വയ്ദ റിക്രൂട്ട്‌മെന്റിന് തബ്‌ലീഗിന്റെ സഹായം തേടിയിരുന്നു എന്ന് എഫ്ബിഐ ഡെപ്യൂട്ടി ചീഫ് 2003ല്‍ പറഞ്ഞു. യുവ ജിഹാദികള്‍ പ്രാദേശിക തബ്‌ലീഗ് പരിശീലനത്തിന് ശേഷം പാക്കിസ്ഥാനിലെ റായ്‌വിന്‍ഡില്‍ നാല് മാസം പരിശീലനം നേടും. അവിടുന്ന് വിവിധ ഭീകര തലവന്മാര്‍ ഇവരെ തങ്ങളുടെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യും.

1998ല്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ, 2002ല്‍ കറാച്ചിയില്‍ ഫ്രഞ്ച് എഞ്ചിനീയര്‍മാരെ കൊലപ്പെടുത്തിയ ഹരാക്കത്തുല്‍ മുജാഹിദ്ദീനില്‍ ആദ്യം അംഗമായിരുന്ന മുഴുവന്‍ പേരും തബ്‌ലീഗികളായിരുന്നെന്നാണ് ഇന്ത്യന്‍, പാക് നിരീക്ഷകര്‍ വിശ്വസിക്കുന്നത്. ഒരിക്കല്‍ ഹരാക്കത്തുല്‍ നേതാവ് തന്നെ തുറന്ന് സമ്മതിച്ചതാണിത്. കശ്മീരിലും ഗുജറാത്തിലുമടക്കം വേരുകളുള്ള ഹരാക്കത്തുല്‍ ജിഹാദി ഇസ്ലാമിയാണ് തബ്‌ലീഗ് ബന്ധമുള്ള  മറ്റൊരു സംഘടന.

വടക്കന്‍ ആഫ്രിക്കയിലാകട്ടെ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന് രൂപം നല്‍കിയ നാല് സംഘങ്ങളിലൊന്ന് തബ്‌ലീഗാണ്. 2003 കാസാബ്ലാങ്കാ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 60 തബ്‌ലീഗ് അംഗങ്ങളെ മൊറോക്കന്‍ സര്‍ക്കാര്‍ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നു. തബ്‌ലീഗികള്‍ക്കെതിരെയുള്ള അന്വേഷണങ്ങളുടെ കണക്കെടുത്താലോ? അതിന് അവസാനമില്ല. ഗുജറാത്തില്‍ 80 ശതമാനം ബറേലി മുസ്ലീമുകളെയും അവര്‍ വരുതിയിലാക്കി. 2002 ഫെബ്രുവരി 27ന് ഗുജറാത്തില്‍ ഹിന്ദു ദേശീയവാദികളെ ട്രെയിനില്‍ ബോംബിട്ട് കൊലപ്പെടുത്തിയ കേസില്‍ തബ്‌ലീഗി നേതാവ് മൗലാന ഉമര്‍ജിക്ക് പങ്കുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. തബ്‌ലീഗ് നേരിട്ടു നടത്തുന്ന ഭീകരവാദ റിക്രൂട്ട്‌മെന്റിന്റെ തെളിവുകള്‍ പല രാജ്യാന്തര ഏജന്‍സികള്‍ക്കും ലഭിച്ചിട്ടുമുണ്ട്.  

(ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച  ലേഖനത്തിന്റെ പരിഭാഷ)

സലാവുദ്ദീന്‍ ഷോയബ് ചൗധരി

Tags: തബ്‌ലീഗ് ജമായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

World

പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു

India

തബ്ലിഗി ജമാഅത്തിനെ വിമര്‍ശിച്ച് വീഡിയോ: മാരിദാസിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍

India

പ്രവര്‍ത്തനം ദുരൂഹം; സൗദി വിലക്കിനു പിന്നാലെ ഇന്ത്യയിലെ തബ്‌ലീഗും ഐബി നിരീക്ഷണത്തില്‍

Editorial

തബ്‌ലീഗിനെ സൗദിക്കും സഹിക്കാതെ വരുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.