Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ: ഇനി പേടിക്കേണ്ടത് ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവരെ

ഇടയ്‌ക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും കൂടുന്നതിന് പ്രധാന കാരണം ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതില്‍ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരെയാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകള്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്‌ക്കുന്നവയുമാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Apr 24, 2020, 10:02 pm IST
in Idukki

ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തി ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്നവര്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേരും ഇത്തരത്തിലെത്തിയവരാണ്. വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതിന് പിന്നാലെ വിദേശത്ത് നിന്നുള്ള ആളുകളുടെ വരവ് നിന്നിരുന്നു.  

എന്നാല്‍ അവസാന ദിവസങ്ങളില്‍ എത്തിയവര്‍ക്കും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് അടുത്തിടെ രോഗം സ്ഥിരീകരിച്ചത്. ഇടയ്‌ക്ക് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും വീണ്ടും കൂടുന്നതിന് പ്രധാന കാരണം ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഇതില്‍ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്നവരെയാണ്. സംസ്ഥാനത്തിന്റെ മലയോര മേഖലകള്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്‌ക്കുന്നവയുമാണ്. വലിയ തോതില്‍ രോഗ വ്യാപനമുള്ള മേഖലകള്‍ കടന്നാണ് ഇവിടെ നിന്നുള്ളവര്‍ സംസ്ഥാനത്തേക്ക് അനധികൃതമായി എത്തുന്നത്.  

ഇടുക്കി, കൊല്ലം, തിരുവനന്തപുരം, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ പേരെത്തുന്നതായി വിവരമുള്ളത്. പലരും പുറത്തുനിന്നെത്തി വീടുകളില്‍ ഒളിച്ച് കഴിയുകയാണ്. ഇവരുടെ ബന്ധുക്കള്‍ ഇത് രഹസ്യമാക്കി വെച്ചിരിക്കുന്നതായും വിവരമുണ്ട്. എന്നാല്‍ ഈ ബന്ധുക്കല്‍ പല ആവശ്യങ്ങള്‍ക്കുമായി സമൂഹത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇത് വൈറസ് പടരുന്നതിന് കാരണമാക്കാം.

അതിര്‍ത്തികള്‍ അടച്ചിട്ടും സമാന്തരപാതകള്‍ വഴിയും ചരക്ക് ലോറിയിലും വിവിധ ജില്ലകളിലേക്ക് എത്തുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ രോഗ വാഹകരാകുന്ന സംഭവങ്ങളും ഇടുക്കിയിലടക്കം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടി ക്വാറന്റൈന്‍ ചെയ്ത പാല സ്വദേശിയും മണിയാറന്‍ കുടി സ്വദേശിയും ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നവരാണ്.

രാത്രിക്കാലങ്ങളിലടക്കം സമാന്തരപാതകളിലൂടേയും ചരക്ക് വാഹനത്തിലും ഒളിച്ച് സംസ്ഥാനത്തേക്ക് എത്തുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം മാടുകള്‍ക്കിടയില്‍ ഒളിച്ച് കടന്നവരെ ഇടുക്കിയില്‍ പിടികൂടിയിരുന്നു.  

അതേ സമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചിലര്‍ക്ക് 28 ദിവസം കഴിഞ്ഞാണ് ഇവ കണ്ടെത്താനായതെന്നാണ്. അതായത് രോഗാണു ഉള്ളില്‍ കയറിയ ശേഷം ലക്ഷണങ്ങള്‍ കാണിക്കാനെടുത്തത് നിലവില്‍ സംസ്ഥാനത്തുള്ള ക്വാറന്റൈന്‍ സമയത്തിലും കൂടുതലാണ്്. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ച കേസുകളുമുണ്ട്.  

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.