Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്പ്രിംങ്ക്‌ളര്‍ കരാറില്‍ മുഖ്യമന്ത്രി മൗനം വെടിയണം: പി.കെ. കൃഷ്ണദാസ്

കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്‌ളര്‍ പാട്ണറാണ്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Apr 21, 2020, 10:07 pm IST
in Kannur

കണ്ണൂര്‍: സ്പ്രിംങ്ക്‌ളര്‍ കരാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും വിവാദ സ്പ്രിംങ്ക്‌ളര്‍ കമ്പനി ഫേസ്ബുക്കുമായുണ്ടാക്കിയ കരാര്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറയുന്നത് അടിസ്ഥാന രഹിതവും യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ്. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി അന്താരാഷ്‌ട്ര ഏജന്‍സികള്‍ക്ക് ഡാറ്റ കൈമാറാനുളള പദ്ധതിയില്‍ സ്പ്രിംങ്ക്‌ളര്‍ പാട്ണറാണ്. ഫെയ്‌സ്ബുക്കിന്റെ പദ്ധതിയാണ് ഇത്. സ്പ്‌ളിംങ്കറുമായി ഫെയ്‌സ്ബുക്ക് കമ്പനി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്.

രോഗികളുടേയും രോഗം വരാന്‍ സാധ്യതയുളളവരുടെയും ആരോഗ്യ വിശദാംശങ്ങള്‍ അന്താരഷ്‌ട്ര ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറുക എന്നതാണ് ഫെയ്‌സ്ബുക്ക് പദ്ധതി. പാകിസ്ഥാനും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതു കാെണ്ട് തന്നെ സ്പ്രിംങ്ക്‌ളറുമായുള്ള കരാര്‍ രാജ്യദ്രോഹപരവും നിയമ വിരുദ്ധവുമാണ്. 

ആഗോളതലത്തില്‍ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്ന കമ്പനിയാണ് ഫെയ്‌സബുക്ക്. സ്പ്രിംങ്ക്‌ളര്‍ കമ്പനി സൗജന്യ സേവനം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നത് ഫെയ്‌സ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ കേന്ദ്ര ഗവണ്‍മെന്റോ ആഭ്യന്തര വകുപ്പോ അറിയില്ല. അതുകൊണ്ടുതന്നെ കരാര്‍ ജനദ്രോഹകരം മാത്രമല്ല രാജ്യ വിരുദ്ധമാണ്. കേരളത്തിലടക്കം സൗജന്യ സേവനമാണ് ആദ്യഘട്ടത്തില്‍ സ്പ്രിംങ്ക്‌ളര്‍ കരാര്‍ പ്രകാരം നല്‍കുന്നത്. ഒരുതരത്തിലുമുള്ള അന്വേഷണം നടത്താതെ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി പിണറായി വിജയന്‍ കരാറുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. 

വിദേശ കമ്പനിയെ പിന്തുണക്കേണ്ട ആവശ്യം മുഖ്യമന്ത്രിക്കെന്താണ്. സ്പ്രിംങ്ക്‌ളറുമായി ഉള്ള കരാറുമായി ബന്ധപ്പെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണം .ആധാര്‍ കൊണ്ട് വരാന്‍ സമയത്ത് വിവാദം ഉണ്ടാക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയോട് മാപ്പ് പറയണം .ഇത് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. ഐടി സെക്രട്ടറി മാരീചനാണ് പുറകില്‍ മറ്റൊരാള്‍ ഒളിഞ്ഞു നില്‍ക്കുന്നുണ്ട്. കമ്പനിയുടെ വിശദാശങ്ങള്‍ അറിയാതെയാണ് കരാര്‍ ഒപ്പിട്ടതെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. 

എനിക്കില്ലാത്ത വേവലാതി നിങ്ങള്‍ക്കെന്തിനാണെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വേവലാതിയുള്ള കാര്യം മനസിലാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്‍് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

Kerala

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.