Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജല അതോറിറ്റിയെ കിഫ്ബിയിലാക്കിയത് കേന്ദ്രഫണ്ട് ലക്ഷ്യമാക്കി

2024ഓടെ രാജ്യത്തെ എല്ലാഗ്രാമീണകുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി നരേന്ദ്രമോദിസര്‍ക്കാര്‍ വിഭാവനം ചെയ്തത്.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Apr 21, 2020, 10:10 am IST
in Kerala

പത്തനംതിട്ട: ജല അതോറിറ്റിയുടെ പദ്ധതികള്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാക്കിയതിനു പിന്നില്‍ കേന്ദ്രത്തില്‍ നിന്നും ജല്‍ ജീവന്‍ മിഷനിലടക്കം ലഭിക്കാനുള്ള ആയിരക്കണക്കിന്‌ കോടി രൂപ കിഫ്ബിയിലേക്കു മാറ്റാനുള്ള തന്ത്രമെന്ന് സൂചന. 2024ഓടെ രാജ്യത്തെ എല്ലാഗ്രാമീണകുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി നരേന്ദ്രമോദിസര്‍ക്കാര്‍ വിഭാവനം ചെയ്തത്. പ്രതിദിനം ഒരാള്‍ക്ക് 55ലിറ്റര്‍ വെളളം ലഭിക്കണമെന്നാണ് പദ്ധതി ലക്ഷ്യം.

ലഭ്യമായ വിവരമനുസരിച്ച് രാജ്യത്തെ 17.87 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 14.6 കോടി കുടുംബങ്ങള്‍ക്ക് ഇതുവരെ ഗാര്‍ഹിക വാട്ടര്‍ ടാപ്പ് കണക്ഷനുകള്‍ ഇല്ല. ഇവര്‍ക്കുകൂടി ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കുന്നതിന് മൊത്തം പദ്ധതി ചെലവ് ഏകദേശം 3.60 ലക്ഷം കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 2.08 ലക്ഷം കോടി രൂപയായിരിക്കും. ഹിമാലയന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതില്‍ 90 ശതമാനംചിലവും കേന്ദ്രസര്‍ക്കാരും 10 ശതമാനം സംസ്ഥാനസര്‍ക്കാരും വഹിക്കണം. കേരളത്തില്‍ 50ശതമാനം കേന്ദ്രവും ബാക്കി 50 ശതമാനം സംസ്ഥാനവും എന്ന നിലയിലാണ്ഫണ്ട് പങ്കിടല്‍ രീതി.

ജല്‍ജീവന്‍ പദ്ധതിയില്‍ കേരളത്തിന് 22000കോടിരുപയാണ് ലഭിക്കുന്നതന്നാണ് സൂചന. കേന്ദ്രത്തിന്റെ പദ്ധതികള്‍ പേരുമാറ്റി സ്വന്തം പദ്ധതിയായി അവതരിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത്. റോഡ് വികസനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിങ്ങനെ ഏതുമേഖല എടുത്താലും കേന്ദ്രപദ്ധതിസംസ്ഥാനത്ത് പേരുമാറ്റി നടപ്പാക്കുകയും അതിന്റെ ഫണ്ട് കിഫ്ബി അടക്കമുള്ള സംവിധാനങ്ങളിലേക്ക് മാറ്റി സംസ്ഥാനത്തിന്റെതാക്കി ചിലവഴിക്കുകയുമാണ് പതിവ്.

ജല്‍ജീവന്‍ മിഷനിലുടെ സംസ്ഥാനത്തിന് ലഭിക്കുന്ന ഇരുപതിനായിരത്തിലേറെ കോടിരൂപ ഇത്തരത്തില്‍ കിഫ്ബിയിലേക്ക് മാറ്റാനുള്ള നീക്കമാണ് ജലഅതോറിറ്റി പദ്ധതികള്‍ മുഴുവന്‍ കിഫ്ബിയുടെ നിയന്ത്രണത്തിലാക്കാനുള്ള ഉത്തരവിന്റെ പിന്നിലെന്നാണ് സൂചന.2024നുള്ളില്‍ നടപ്പാക്കേണ്ട പദ്ധതിയില്‍ കേരളത്തിലെത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇരുപത്തിരണ്ടായിരം കോടിരൂപയാണ്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ 55ലക്ഷം ഗ്രാമീണഭവനങ്ങളില്‍ കുടിവെള്ളം എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യം വെയ്‌ക്കുന്നത്.

ഈ പദ്ധതി നടപ്പാക്കാനുള്ള ആദ്യ ഘട്ട തുകയായ101.29കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.  എന്നാല്‍ ഇതില്‍ 78.44 കോടിരൂപയും കേരളസര്‍ക്കാര്‍ ചിലവഴിച്ചില്ല. അതിനാല്‍ രണ്ടാംഘട്ട തുക അനുവദിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 248.76കോടിരൂപയാണ് സംസ്ഥാനത്തിന് നീക്കിവച്ചിരുന്നത്. സംസ്ഥാനം ഇതിനുള്ള പ്രൊപ്പോസല്‍പോലും സമയത്തിന് സമര്‍പ്പിച്ചില്ല. ഇതെല്ലാം ഈപദ്ധതി കിഫ്ബിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.