Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രണ്ടുപേര്‍ക്ക് കൂടി നെഗറ്റീവ്; അധ്യാപികയും മകനും ആശുപത്രി വിട്ടു

ജില്ലയില്‍ മൂന്നാമതായി രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനായ എ.പി. ഉസ്മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചുരുളി സ്വദേശിയായ തയ്യല്‍കാരനും ബൈസണ്‍വാലിയിലെ ഏകാദ്ധ്യാപികയുമാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. പിന്നാലെ ഇന്നലെ ലഭിച്ച ഫലത്തില്‍ അധ്യാപികയുടെ ഏഴ് വയസുള്ള മകനും ചുരുളി സ്വദേശിയുടെ ഭാര്യയുടേയും ഫലവും നെഗറ്റീവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2020, 10:53 am IST
in Idukki

ചെറുതോണി: ഇടുക്കിയില്‍ രണ്ട് ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന നാല് പേര്‍ രോഗ വിമുക്തി നേടി, രണ്ട് പേര്‍ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം മൂന്നായി ചുരുങ്ങി.  

ജില്ലയില്‍ മൂന്നാമതായി രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനായ എ.പി. ഉസ്മാനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചുരുളി സ്വദേശിയായ തയ്യല്‍കാരനും ബൈസണ്‍വാലിയിലെ ഏകാദ്ധ്യാപികയുമാണ് ബുധനാഴ്ച രോഗമുക്തി നേടിയത്. പിന്നാലെ ഇന്നലെ ലഭിച്ച ഫലത്തില്‍ അധ്യാപികയുടെ ഏഴ് വയസുള്ള മകനും ചുരുളി സ്വദേശിയുടെ ഭാര്യയുടേയും ഫലവും നെഗറ്റീവായി.  

നാല് പേരുടെയും രണ്ട് ഫലങ്ങള്‍ നെഗറ്റീവായതോടെയാണ് ഇവരെ വീടുകളിലേക്ക് വിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. അധ്യാപികയും മകനും ഇന്നലെ വൈകിട്ടോടെ ഇടുക്കി ജില്ലാ ആശുപത്രി വിട്ടു. ഇവര്‍ 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ തുടരും.  

ചുരുളി സ്വദേശിയുടെ 10 വയസുള്ള മകനും 70 വയസുള്ള അമ്മയും ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരുടെ കൂടി ഫലം വന്നതിന് ശേഷമാകും കുടുംബം ആശുപത്രി വിടുക. മാര്‍ച്ച് 29ന് ആണ് ചുരുളി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 30ന് അധ്യാപികയ്‌ക്കും കോവിഡ് 19 സ്ഥിരികരിച്ചു. ഏപ്രില്‍ രണ്ടിനാണ് മറ്റുള്ളവര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചത്.  

അതേ സമയം നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കുമ്പംകല്ല് സ്വദേശിയുടെ ഫലവും നെഗറ്റീവായി. ആദ്യ രണ്ട് ഫലം പോസിറ്റീവായിരുന്നു. ഇനിയൊരു ഫലം കൂടി വന്നാല്‍ ഇയാള്‍ക്കും ആശുപത്രി വിടാം. ആകെ പത്ത് പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ബ്രിട്ടീഷ് സ്വദേശിയായ വിനോദ സഞ്ചാരി ഏപ്രില്‍ ഒന്നിനും കുമാരമംഗലം സ്വദേശിയായ പ്രവാസിയും പൊതുപ്രവര്‍ത്തകനായ ചെറുതോണി സ്വദേശിയും മൂന്നിനും ആശുപത്രി വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.  

അതേ സമയം ജില്ലയില്‍ രോഗം നിലവില്‍ സംശയിക്കുന്നവരില്ലെന്ന് കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇത് ജില്ലയ്‌ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. കൃത്യസമയത്തെത്തിയ ലോക് ഡൗണാണ് രോഗം പടരുന്നത് തടയുന്നതിന് വലിയ സഹായകമായത്. ഇല്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമായിരുന്നെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: covididukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.