Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപിഫണ്ട് കേരളത്തില്‍ പലരുടെയും പോക്കറ്റ് ഫണ്ട്; ഹൈമാസ്റ്റ് ലൈറ്റും ബസ് കാത്തിരിപ്പു കേന്ദ്രവും പ്രധാന തട്ടിപ്പ്; ചെലവഴിക്കാത്തത് 1734 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ 97 ശതമാനം ചെലവിട്ടു. കഴിഞ്ഞ വര്‍ഷം എംപിമാര്‍ ചെലവിടാതെ പോയ തുക കേട്ടാല്‍ ഞെട്ടും- 1734 കോടി രൂപ!കേരളത്തില്‍ എംപിഫണ്ടില്‍ അധികവും ഉപയോഗിക്കുന്നത് ഹൈമാസ്റ്റ് ലൈറ്റുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിക്കാനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2020, 03:25 pm IST
in Kerala

കൊച്ചി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തുമ്പോള്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പുകള്‍ക്കും തിരശീല വീഴും. കേരളത്തിലെ പ്രതിപക്ഷ എംപിമാരാണ് ഫണ്ടു നിര്‍ത്തുന്നതിനെ  എതിര്‍ക്കുന്നത്.  1993-ല്‍ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന  കാലത്ത് തുടങ്ങിയതാണ് ഫണ്ട്. 25 ലക്ഷമായിരുന്നു തുടക്കത്തില്‍. ന്യൂനപക്ഷമായിരുന്ന സര്‍ക്കാരില്‍നിന്ന് എംപിമാര്‍ ചാടിപ്പോകാതിരിക്കാന്‍ റാവു കണ്ടുപിടിച്ച ‘വീതം വെപ്പായിരുന്നു പദ്ധതി.  ഇപ്പോള്‍ ഒരു വര്‍ഷം അഞ്ചു കോടി രൂപയാണ് ഒരു എംപിക്ക് മണ്ഡലവികസനത്തിന് ലഭിക്കുന്നത്.  

വിദ്യാഭ്യാസം, റോഡു നിര്‍മാണം, ആരോഗ്യം, കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം ചെലവിടാം. പണത്തിന്റെ കണക്കും പദ്ധതിയുടെ വിശദാംശവും ജില്ലാ ഭരണകൂടം വഴിവേണം. എംപി കൊടുക്കുന്ന പദ്ധതിക്ക് കളക്ടര്‍ അംഗീകാരം നല്‍കണം. വന്‍തോതില്‍ അഴിമതി നടക്കുന്നുവെന്നും പണം ജനക്ഷേമത്തിനു കിട്ടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നപ്പോള്‍  രൂപപ്പെടുത്തിയതാണ് ഈ സംവിധാനം. പണം  ശരിയായി വിനിയോഗിച്ച സംസ്ഥാനങ്ങളില്‍ കേരളമില്ല. ഏറ്റവും മുന്നില്‍ ദല്‍ഹിയാണ്. പഞ്ചാബ്, തെലങ്കാന, സിക്കിം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.  

കേരളത്തില്‍നിന്നുള്ള എംപിയല്ല, ദല്‍ഹിയിലെ ബിജെപി എംപിയായ രമേഷ് ബിദൂരിയാണ് പണം കൃത്യമായി ചെലവിട്ടവരില്‍ മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ 97 ശതമാനം ചെലവിട്ടു. കഴിഞ്ഞ വര്‍ഷം എംപിമാര്‍ ചെലവിടാതെ പോയ തുക കേട്ടാല്‍ ഞെട്ടും- 1734 കോടി രൂപ!കേരളത്തില്‍ എംപിഫണ്ടില്‍ അധികവും ഉപയോഗിക്കുന്നത് ഹൈമാസ്റ്റ് ലൈറ്റുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും  സ്ഥാപിക്കാനാണ്. 

പഞ്ചായത്തോ നഗരസഭകളോ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനത്ത് റോഡുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും വര്‍ഷംതോറും ഈ ഇനത്തിലും ചിലര്‍ പണം ചെലവിടുന്നുണ്ട്. നഗരങ്ങളില്‍ സ്ഥാപിക്കുന്ന വെയ്റ്റിങ് ഷെഡ്ഡുകള്‍ക്ക് മൂന്നു മുതല്‍ അഞ്ചുലക്ഷം വരെ രൂപയാണ് ചെലവു. പ്രളയാനന്തരം നിര്‍മിക്കുന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ കണക്കാക്കുന്ന തുക നാലു ലക്ഷവും. പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നോക്കുകുത്തികളുമാണ്.  

സംസ്ഥാന സര്‍ക്കാര്‍ കൊറോണാ പ്രതിസന്ധിക്ക് പണം കണ്ടെത്താന്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാതെ എംപിമാരുടെ ശമ്പളം കുറയ്‌ക്കുകയും പ്രാദേശിക വികസന ഫണ്ട് മരവിപ്പിക്കുകയുമാണ്. ഇങ്ങനെ കിട്ടുന്ന വന്‍ തുക, ആസൂത്രിത വികസനത്തിന് വിനിയോഗിക്കാനാണ് പദ്ധതി.

ചിത്രം കടപ്പാട്: ന്യൂസ് 18

Tags: keralacovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

Kerala

നയപ്രഖ്യാപനത്തിൽ സിനിമാ മേഖലയ്‌ക്ക്; സംസ്ഥാനത്ത് മീഡിയ സിറ്റി, രാജ്യാന്തര ചലച്ചിത്ര മേള മറ്റിടങ്ങളിലേക്കും

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.