Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘നിസാമുദ്ദീന്‍ മര്‍ക്കസ് അനധികൃത നിര്‍മാണം; കെട്ടിട, ഭൂനികുതികള്‍ അടയ്‌ക്കാറില്ല’; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിക്കുമെന്ന് ദേശീയ മാധ്യമം

നിസാമുദ്ദീന്‍ മര്‍ക്കസ് നിര്‍ക്കുന്ന ഭൂമിക്ക് ഒരു ഉടസ്ഥാവകാശ സര്‍ട്ടിഫിക്കെറ്റും മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു നിലകളുള്ള മദ്രസയ്‌ക്കുള്ള പ്ലാനിന് ആണ് മുനിസിപ്പല്‍ കോര്‍പ്പേറഷന്‍ അനുമതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2020, 03:36 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് വൈറസ് വ്യാപനത്തില്‍ വിവാദമായ ദല്‍ഹിയിലെ തബ് ലീഗി ജമാഅത്തിന്റെ കീഴിലുള്ള നിസാമുദ്ദീന്‍ മര്‍ക്കസ് അനധികൃത നിര്‍മാണമാണെന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമങ്ങള്‍. ഇന്ത്യ ടിവിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച ശേഷം അനധികൃത കെട്ടിടം ചിലപ്പോള്‍ സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചേക്കുമെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപ്പോള്‍ കോര്‍പ്പേറഷന്‍ പരിശോധിച്ചു വരികയാണ്. മര്‍ക്കസിന്റെ ഒമ്പതു നിലയുടെ നിര്‍മാണ സമയത്തു തന്നെ പരിസരവാസികളായ നിരവധി പേര്‍ ഇതിനെതിരേ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മര്‍ക്കസ് ഇതുവരെ കെട്ടിട നികുതിയും ഭൂനികുതിയോ അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ക്കസിന്റെ രണ്ടു നിലകള്‍ ഒഴിച്ചു ബാക്കിയെല്ലാം മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കുമെന്നും ഇന്ത്യ ടിവി പറയുന്നു.  

നിസാമുദ്ദീന്‍ മര്‍ക്കസ് നിര്‍ക്കുന്ന ഭൂമിക്ക് ഒരു ഉടസ്ഥാവകാശ സര്‍ട്ടിഫിക്കെറ്റും മര്‍ക്കസ് നേതാക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ മര്‍ക്കസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രണ്ടു നിലകളുള്ള മദ്രസയ്‌ക്കുള്ള പ്ലാനിന് ആണ് മുനിസിപ്പല്‍ കോര്‍പ്പേറഷന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഇതിനോട് ചേര്‍ന്നുള്ള ഭൂമി കൂടി ഉള്‍പ്പെടുത്തി രണ്ടു നിലകള്‍ക്കു മുകളില്‍ ഏഴു നിലകള്‍ കൂടി പണിതു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് പലതവണ മര്‍ക്കസ് നിര്‍മാണത്തിന്റെയും ഭൂമിയുടേയും ഉടമസ്ഥാവകാശ രേഖകള്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടെങ്കിലും മര്‍ക്കസ് നേതാക്കള്‍ അതു സമര്‍പ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള വിവാദമൂലമാണ് കെട്ടിടം സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്ക് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മുതിര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

Tags: തബ്‌ലീഗ് ജമായത്ത്നിസാമുദ്ദീന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മോദിയേയും, യോഗിയേയും ഇസ്ലാമാക്കും’; 2014 മുതല്‍ 20 ലക്ഷം പേരെ മതം മാറ്റി; അഫ്ഗാന്‍ പോലെ ഇന്ത്യയിലും ശരിയത്ത് ഭരണം വരുമെന്ന് മൗലാന തൗക്കീര്‍ അഹമ്മദ്

Kerala

തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ, പരിശോധന നടത്തിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല

Thrissur

ഓടിക്കൊണ്ടിരുന്ന നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം

World

പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു

India

തബ്ലിഗി ജമാഅത്തിനെ വിമര്‍ശിച്ച് വീഡിയോ: മാരിദാസിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡിഎംകെ സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.