Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

‘കാസര്‍ഗോഡ് ചികിത്സ കിട്ടാതെ മരിച്ചതില്‍ പ്രതിഷേധം ഉയരേണ്ടത് കേരളം ഭരിച്ചവര്‍ക്കെതിരെ; മെഡിക്കല്‍ കോളജ് പൂര്‍ത്തിയാക്കാത്തത് കര്‍ണാടകയുടെ കുറ്റമോ’

ബിജെപിയുടെ എക്കാലത്തെയും രാഷ്‌ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത്. ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്. അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രമായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2020, 08:48 pm IST
in Kasargod

കാസര്‍കോട്: ജില്ലയിലെ ജനസമൂഹത്തിന്റെ ഈ ദുരിതത്തിനു ഉത്തരവാദി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ് ബിജെപി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍. ബിജെപിയുടെ എക്കാലത്തെയും രാഷ്‌ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത്. ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്. അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രമായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി.  ഇന്ന് ഒരു അത്യാഹിത വന്നപ്പോള്‍ കാസര്‍കോട് ജനത നിസഹായരായി നില്‍ക്കുന്നു എല്ലാ കാലവും കര്‍ണ്ണാടകയെ ആശ്രിയക്കമെന്നത് ഇന്ന് പെട്ടന്ന് ഇല്ലാതവുമ്പോള്‍ നാം എന്തിനാണ് അയല്‍ സംസ്ഥാനത്തെ കുറ്റം പറയുന്നതെന്ന് അദേഹം ചോദിച്ചു.  

പി.ആര്‍ സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:  

ഈ ദുരിതകാലത്ത് രാഷ്‌ട്രീയം പറയണ്ട എന്ന് വിചാരിച്ചിരുന്നു എന്നാല്‍ പറയാതിരിക്കാനും വയ്യ കര്‍ണ്ണാടക അതിര്‍ത്ഥി അടച്ചിട്ടതിനാല്‍ ആറോളം ജീവനുകള്‍ നഷ്ടമായി വളെരെ ദയനിയമായ അവസ്ഥയാണ് കാസര്‍കോട് ജനത അനുഭവിക്കുന്നത് ,ഇന്ന് കര്‍ണ്ണാടക ഭരിക്കുന്നത് ബി ജെ പിയാണ് സത്യമാണ് അത് കൊണ്ടാണ് അതിര്‍ത്ഥികള്‍ അടച്ചിട്ടത് എന്ന വാദം തെറ്റാണ് ജനദാദള്‍ ആണ് ഭരിച്ചിരുന്നതെങ്കിലും ഇത് തന്നെയാവും അവസ്ഥ ഒരു സംശയം വേണ്ട  

ഇതിന്റെ പേരില്‍ ബിജെപിയെ പഴി പറയുന്നത് രാഷ്‌ട്രിയ ലാഭത്തിന് വേണ്ടി ചിലര്‍ മാത്രമാണ് അല്ലാതെ ആരും തന്നെ പറയുല്ല അതാണ് സത്യം ബി ജെ പി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എന്ന നിലയ്‌ക്ക് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇന്ന് കാസര്‍കോട് ജന സമൂഹത്തിന്റെ ഈ ദുരിതത്തിനു ഉത്തരവാദി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ്.  

ബിജെപിയുടെ എക്കാലത്തെയും രാഷ്‌ട്രിയ ആരോപണങ്ങളില്‍ വളരെ പ്രധാനമായിരുന്നു കാസര്‍കോടില്‍ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കല്‍ കോളേജ് എന്നത് ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത മേഘലയാണ് കാസര്‍കോടില്‍ മെഡിക്കല്‍ കോളേജ് എന്നത്, അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയില്‍ കെട്ടിടം ഉയര്‍ന്നു പക്ഷെ മുഖ്യമന്ത്രിമാര്‍ ഇതിന് തറക്കലിടല്‍ മാത്രം മായി ഓടി നടന്നപ്പോള്‍ കെട്ടിടം മാത്രമായി, ഇന്ന് ഒരു അത്യാഹിത വന്നപ്പോള്‍ കാസര്‍കോട് ജനത നിസഹായരായി നില്ക്കുന്നു

എല്ലാ കാലവും കര്‍ണ്ണാടകയെ ആശ്രിയക്കമെന്നത് ഇന്ന് പെട്ടന്ന് ഇല്ലാതവുമ്പോള്‍ നാം എന്തിനാണ് അയല്‍ സംസ്ഥാനത്തെ കുറ്റം പറയുന്നത്, അവര്‍ക്കും ആ സംസ്ഥാനത്തെ ജനത്തെ സംരക്ഷിക്കേണ്ടതുണ്ട് ഇതിനു മുമ്പ് ഒരിക്കലും കര്‍ണ്ണാടക അശുപത്രിയോ ചികിത്സയോ നിഷേധിച്ചതായി അറിഞ്ഞിട്ടില്ല ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ അതു ചെയ്തു പകരം സംവിധാനമില്ലാത്ത നമ്മുടെ ജില്ലപെട്ടു ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടത് കമ്മ്യുണിസത്തിനെതിരെയും കോണ്‍ഗ്രസിനെതിരെയുംമാണ് അല്ലാതെ ബി ജെ പി ക്കെതിരെയല്ല. തിരഞ്ഞടുപ്പ് സമയത്ത് മാത്രം കാസര്‍കാട് ജനതയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യാകുലരാവുന്ന ഈ രണ്ടു മുന്നണി നേതാക്കളാണ് മറുപടി പറയേണ്ടത്.

Tags: kasargodbjpകര്‍ണ്ണാടകഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.