Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി അഭ്യർത്ഥനയും റൂട്ട് മാപ്പുമില്ല, നടപടി കടുപ്പിച്ച് കാസർകോട് കളക്ടർ, റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു

ഞായറാഴ്ച മാത്രം അഞ്ച് പുതിയ കോവിഡ് കേസുകളാണ് കാസർകോട്ട് നിന്നും റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കളക്ടർ നടപടി കടുപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2020, 12:23 pm IST
inKerala

കാസർകോട്: കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 17 പോലീസ് സ്റ്റേഷൻ പരിധികളിൽ പ്രഖ്യാപിച്ച സി ആർ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ ശക്തമായി നടപ്പിലാക്കി വരികയാണെന്നും യാതൊരു കാരണവശാലും ആളുകൾ കൂട്ടം ചേരാൻ പാടില്ലെന്നും ജില്ലാ കളക്ടർ ഡോ.സി.സജിത് ബാബു അറിയിച്ചു.  ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവരോട് ഇനി റൂട്ട് മാപ്പും അഭ്യർത്ഥനയുമില്ല, നടപടി മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം അറിയിച്ചു.  

പ്രധാന നിരത്തുകളിൽ കളക്ടറുടെ നേത്യത്വത്തിൽ പരിശോധന നടത്തി. അനാവശ്യമായി നിരത്തിലിറങ്ങിയ ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ് ബോധവൽക്കരണം നടത്തി. ചില സ്ഥലങ്ങളിൽ പോലീസുമായി അനാവശ്യ വാക്ക് തർക്കത്തിലേർപ്പെട്ടവരെ പിരിച്ചു വിടാൻ ലാത്തിവീശി. കണ്ണുർ-കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയ പാത ഒളവറയിലും കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന ഗ്യാളിമുഖത്തും പോലീസ് ബാരിക്കേഡ് കെട്ടി  ഗതാഗതം പുർണ്ണമായും തടഞ്ഞു.

രാവിലെ 11 മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്ന അവശ്യസാധന കടകളിലും ആളുകൾ കൂട്ടം കൂടരുത്. സർക്കാർ നിർദ്ദേശപ്രകാരം വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. അവശ്യസാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കളക്ടർ പറഞ്ഞു. കടകൾ രാവിലെ പതിനൊന്ന് മണി മുതൽ അഞ്ചു മണിവരെ മത്രമേ തുറക്കൂ. ഈ സമയത്ത് തുറക്കാൻ തയാറാകാത്തവരുടെ കടകൾ നിർബന്ധിപ്പിച്ച് തുറപ്പിക്കും.  ജാഗ്രതാതല സമിതികൾ പഞ്ചായത്തുകളിൽ സജീവമാണ്. വാഹനങ്ങൾ പരിശോധിക്കും. അനാവശ്യ യാത്രകൾ പാടില്ല. ആശുപത്രിയിലേക്ക് പോകുന്നവർ രേഖകൾ കാണിക്കണമെന്നും കളക്ടർ അറിയിച്ചു.  

ഞായറാഴ്ച മാത്രം അഞ്ച് പുതിയ കോവിഡ് കേസുകളാണ് കാസർകോട്ട് നിന്നും റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കളക്ടർ നടപടി കടുപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ച തളങ്കര സ്വദേശി, പൂച്ചകാട് സ്വദേശി, എരിയാൽ സ്വദേശി എന്നിവർ വ്യാപകമായി സമ്പർക്കം നടത്തിയതായി ആരോ​ഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയ ശേഷം വീട്ടിൽ ഇരിക്കാതെ നിരീക്ഷണത്തിലുളളവർ പുറത്തിറങ്ങി നടന്നതാണ് കാസർകോട് രോഗം ഇത്രയും പടരാൻ കാരണം.  

സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ കാസർകോട്ട് ഞായാറാഴ്ച രാത്രി ഒൻപത് മണി മുതൽ പ്രബല്യത്തിൽ വന്നു. പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി. ഉത്സവങ്ങളും മതപരമായ ചടങ്ങുകളും പൂർണമായും റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 41 പേർ ആ‍ശുപത്രികളിലും 721 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 

Tags: കളക്ടര്‍Coronakasargodcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.