Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘എടാ’- എത്ര സുന്ദരമായ പദം!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം 'എടാ' എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും 'എടാ' എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും 'എടാ'യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന് പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. 'എടാ'യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

എസ്.കെ by എസ്.കെ
Mar 18, 2020, 05:40 am IST
in Article

‘സത്യാനന്തര’ കാലത്തെ പ്രണയിതാക്കളാണ് ‘എടാ’ എന്ന പദത്തെ ഇത്ര സുന്ദരമാക്കിയത്. കണ്ണേ, കരളേ, പൊന്നേ, പ്രിയേ, പ്രണയപുഷ്പമേ എന്നിങ്ങനെയുള്ള സംബോധനകള്‍ അവരുടെ നിഘണ്ടുവിലില്ല. സംബോധനയ്‌ക്കായി ഈ പദങ്ങളിലേതെങ്കിലും ഇന്നത്തെ പ്രണയിതാവ് ഉപയോഗിച്ചാല്‍ ആ പ്രണയം ആ നിമിഷംതന്നെ തകരുമെന്നുറപ്പ്!

കാമുകനും കാമുകിയും ഇപ്പോള്‍ പരസ്പരം ‘എടാ’ എന്ന് വിളിക്കുന്നു. അങ്ങനെ ലിംഗസമത്വത്തിന്റെ പ്രതീകമായും ‘എടാ’ എന്ന പദം മാറി. കണ്ണിനും കരളിനും പൊന്നിനും പുഷ്പത്തിനും ‘എടാ’യുടെ വശ്യതയോ സുതാര്യതയോ ഇല്ലെന്ന്  പുതിയ ്രപണയിതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു. കണ്ണിലും കരളിലുമെല്ലാം കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ട്. ‘എടാ’യില്‍ തെളിയുന്നത് ആര്‍ജവമാണ്. തെളിഞ്ഞ പ്രണയത്തിന് പച്ചമലയാളമല്ലേ നല്ലതെന്നും അവര്‍ ചോദിക്കുന്നു.

പച്ചമലയാളമാണെങ്കിലും ‘എടാ’ വിളിയില്‍ പ്രേമം തുളുമ്പിനില്‍ക്കും. എന്തു പറയുമ്പോഴും ‘എടാ’ ചേര്‍ത്താലേ ഇന്നത്തെ കമിതാക്കള്‍ക്കു തൃപ്തിയാകൂ.

ഒന്നു നോക്കെടാ, പറയെടാ, നിക്കെടാ, എഴുതുമോടാ, വിളിക്കുമോടാ, വരുമോടാ, അതേടാ…

കൂടെ ‘എടാ’ ഇല്ലെങ്കില്‍ ഈ പദങ്ങളെല്ലാം എത്ര വിരസമാണ്.

”നോക്കെടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ നീയങ്ങു മാറിക്കിടാ ശഠാദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നിനക്കെടാ തോന്നുവാനെന്തടാ സംഗതി?”ഏതാണ്ടിതേ മട്ടിലാണ് ഇപ്പോള്‍ പ്രേമലേഖനങ്ങളിലും സല്ലാപങ്ങളിലും ‘എടാ’ ആവര്‍ത്തിക്കപ്പെടുന്നത്.

‘എടാ’യ്‌ക്ക് കിട്ടിയ ഉന്നതപദവിയെക്കുറിച്ചോര്‍ത്ത് ‘എടീ’ ദുഃഖിക്കുന്നുണ്ടാകും. സ്ത്രീകളും പാവം ‘എടീ’യെ പുറത്താക്കിയിരിക്കുന്നു. കൂട്ടുകാരികള്‍ അങ്ങോട്ടുമിങ്ങോട്ടും ‘എടാ’ എന്നാണിപ്പോള്‍ വിളിക്കുക. ഒരു സൗഹൃദസമുദ്രം മുഴുവന്‍ ‘എടാ’യില്‍ ഒതുക്കാന്‍ അവര്‍ക്കറിയാം. ‘ഞാന്‍ നാളെ ലീവാണെടാ’, ‘ആ സീലൊന്നെടുക്കുവോടാ’, ‘ഞാന്‍ ഫുഡ് കഴിച്ചില്ലെടാ’ എന്നൊക്കെ കൂട്ടുകാരികളായ ഉദ്യോഗസ്ഥകള്‍ ഓഫീസുകളില്‍ പരസ്പരം പറയുന്നതു കേള്‍ക്കാം. അങ്ങനെ ‘എടാ’യ്‌ക്കു സ്ത്രീലിംഗം ആവശ്യമില്ലാതായിരിക്കുന്നു!

പാരുഷ്യത്തിനു പകരം ‘എടാ’യ്‌ക്ക് മധുരം സമ്മാനിച്ചവരെ ഭാഷാസ്‌നേഹികള്‍ അഭിനന്ദിക്കാതിരിക്കില്ല. പ്രേമലേഖന സാഹിത്യത്തിലെ കണ്ണേ,  കരളേ, പ്രിയേ, പ്രണയിനീ, പ്രാണപ്രിയേ, പ്രാണേശ്വരീ, ഇഷ്ടപ്രാണേശ്വരീ തുടങ്ങിയ പഴഞ്ചരക്കുകളെ ‘എടാ’ ഒറ്റയടിക്കു പുറത്താക്കിയില്ലേ?

‘എടീ’യ്‌ക്കു പകരം സ്ത്രീകളും ‘എടാ’ സ്വീകരിച്ചതുവഴി അവര്‍ ഭാഷയിലെ ആണധികാര പ്രവണതയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് ചില സ്ത്രീപക്ഷ ഭാഷാഗവേഷകര്‍ പറയുന്നു. സ്ത്രീകള്‍ ഇതിലൂടെ ആണധികാരത്തിനു വഴങ്ങിയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.  

ആണുങ്ങളെ ‘എടീ’ എന്നു വിളിച്ച് പ്രതീകാത്മകമായി ഇതിനെ നേരിടണമെന്ന് അവര്‍  പറയുന്നു.

ഈ ‘ഭാഷാപ്രശ്‌ന’ം കൊണ്ട് വിഷമിക്കുന്നവരാണ് റൗഡികളും തല്ലുകാരും. ‘എടാ’ വിളികൊണ്ട് ആരെയും പണ്ടേപ്പോലെ വിരട്ടാന്‍ കഴിയുന്നില്ലത്രേ. ഇവര്‍ക്കിടയിലെ ഭാഷാപണ്ഡിതര്‍  പുതിയ പദങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്.

പിന്‍കുറിപ്പ്: ”ബിവറേജസില്‍ കൂടുതല്‍ കൗണ്ടറുകള്‍: മന്ത്രി”

ലക്ഷ്യം സമ്പൂര്‍ണ മദ്യസാക്ഷരത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.