Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പ്രതിരോധത്തില്‍ കടുത്ത വീഴ്ച

അതിനിടെയാണ് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഇറ്റാലിയന്‍ പൗരന്‍ നിരീക്ഷണത്തിനിടെ ഉത്സവത്തില്‍ പങ്കെടുത്തത്.

അനീഷ് അയിലം by അനീഷ് അയിലം
Mar 16, 2020, 11:23 am IST
in Kerala

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണത്തിലും നിയന്ത്രണങ്ങളിലും കടുത്ത വീഴ്ച. രോഗബാധിതരായ നാലുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണക്കുറവില്‍ സമൂഹമധ്യത്തിലേക്കിറങ്ങിയത്. വര്‍ക്കലയില്‍ ഇറ്റാലിയന്‍ പൗരന്‍ ഉത്സവത്തില്‍ പങ്കെടുത്തു. പേട്ട സ്വദേശിയും വെള്ളനാട് സ്വദേശിയും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാറില്‍ നിന്ന് ബ്രിട്ടീഷ് പൗരനും സംഘവും വിമാനത്തിനുള്ളില്‍ വരെ എത്തി. ഇതെല്ലാം ആരോഗ്യവകുപ്പിന്റെ കടുത്ത വീഴ്ചയാണെന്ന് ആരോപണം ഉയരുന്നു.

രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷിക്കണമെന്ന് ഫെബ്രുവരി 26ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. അതിനാലാണ് ഇറ്റലിയില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതിനെ ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. തിരുവനന്തപുരം വെള്ളനാടുള്ള യുവാവ് താന്‍ രോഗബാധിത പ്രദേശത്ത് നിന്ന് വരുന്നതാണെന്നും തനിക്ക് രോഗലക്ഷണം ഉണ്ടെന്നും വിമാനത്താവളത്തില്‍ വ്യക്തമാക്കി. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. സ്വകാര്യവാഹനത്തില്‍ വീട്ടിലെത്തിയപ്പോള്‍ രോഗലക്ഷണത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തി. സ്രവങ്ങള്‍ പരിശോധനയ്‌ക്ക് നല്‍കിയിട്ടും ആംബുലന്‍സ് വിട്ടുനല്‍കിയില്ല. ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ പോകേണ്ടി വന്നു. രോഗം സ്ഥിരീകരിച്ചശേഷമാണ് ആംബുലന്‍സില്‍ ഐസൊലേഷനിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലുണ്ടായിരുന്ന പേട്ട സ്വദേശി തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ജനറല്‍ ഒപിയിലെത്തി. ഓട്ടോറിക്ഷയില്‍ നഗരം ചുറ്റി. രോഗം കടുത്തതോടെയാണ് അയാളെയും മെഡിക്കല്‍കോളേജിലേക്ക് മാറ്റിയത്.  

അതിനിടെയാണ് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഇറ്റാലിയന്‍ പൗരന്‍ നിരീക്ഷണത്തിനിടെ ഉത്സവത്തില്‍ പങ്കെടുത്തത്. അയാള്‍ക്കൊപ്പമുണ്ടായിരുന്ന കശ്മീരി യുവാവിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭയപ്പാടിലായതോടെ തലസ്ഥാന ജില്ല ഹര്‍ത്താലിന് സമാനമായി. ഇതിന് പിന്നാലെ സംസ്ഥാനത്താകെ ഭീതി പരത്തിയാണ് മൂന്നാറില്‍ നിന്നും കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനും  17 അംഗസംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി വിമാനത്തിനുള്ളില്‍ കയറിയത്.  

കെടിഡിസിയിലെ ഉന്നതന്‍ ഇടപെട്ടാണ് ഇവര്‍ക്ക് പോകാനുള്ള സൗകര്യം ഒരുക്കിയതെന്നാണ് സൂചന. റിസോര്‍ട്ട് മാനേജര്‍ പറയുന്നത് ഏജന്റ് വന്ന് ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ട് പോയെന്നാണ്. ആരോഗ്യവകുപ്പിന്റെ മാത്രമല്ല സര്‍ക്കാരിന്റെ നിരീക്ഷണത്തിലുള്ളവരെ രാത്രി ഒളിച്ചു കടത്തിയിട്ടും സംഭവം അറിയുന്നത് രാവിലെയാണെന്നത് സംശയം ഉയര്‍ത്തുന്നു. പോലീസും ഇത്രയധികം സന്നാഹങ്ങളും ഉള്ളപ്പോള്‍ വിദേശ പൗരന്റെ പാസ്‌പോര്‍ട്ട് നമ്പര്‍ വച്ച് മാത്രം വിമാനത്തില്‍ കയാറാതെ തടയാനാകും. മാത്രമല്ല പോലീസിന് ഇവര്‍ സഞ്ചരിച്ച വാഹനം മൂന്നാര്‍ ടൗണ്‍ കടക്കാന്‍പോലും കഴിയാതെ തടയാനാകും. ഇതൊക്കെ പകല്‍പോലെ വ്യക്തമാകുമ്പോഴാണ് വിദേശികള്‍ കടന്നുകളഞ്ഞുവെന്ന ന്യായം ആരോഗ്യമന്ത്രി ഉയര്‍ത്തുന്നത്. ബ്രിട്ടീഷ് പൗരന്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ കെടിഡിസി ഹോട്ടലിലെ ജീവനക്കാര്‍ക്ക് യാതൊരു നിര്‍ദ്ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ലെന്നും പലരും അവധിയില്‍ വരെ പോയിട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

Kerala

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വന്തം നാട്ടിൽ തൊഴിലവസരങ്ങൾ , വോട്ട് ചെയ്യാൻ പോയ ബംഗാളികൾ മടങ്ങിവരാത്തത് കേരളത്തിന് തിരിച്ചടി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.