Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എസ്എസ്എല്‍സി പരീക്ഷ; മധുരം വാരി നിറച്ച് മലയാളവും സംസ്‌കൃതവും

എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം രണ്ടു ശ്രേഷ്ഠഭാഷകളായ സംസ്‌കൃതവും മലയാളവും ഒരധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ മുഴുവന്‍ വകഞ്ഞു മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 09:18 am IST
in Education

എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ ദിനം രണ്ടു ശ്രേഷ്ഠഭാഷകളായ സംസ്‌കൃതവും മലയാളവും ഒരധ്യയന വര്‍ഷം മുഴുവന്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ മുഴുവന്‍ വകഞ്ഞു മാറ്റി.

മലയാളത്തില്‍ ആകെ 17 ചോദ്യങ്ങളാണുണ്ടായിരുന്നത്. ആദ്യത്തെ ഒരു മാര്‍ക്കിന്റെ അഞ്ചു ചോദ്യങ്ങളും (നാലെണ്ണം എഴുതിയാല്‍ മതി) താഴ്ന്ന നിലവാരമുള്ളവര്‍ക്ക് വരെ ഉത്തരം എഴുതാന്‍ കഴിയുന്നതായിരുന്നു. ആറു മുതല്‍ എട്ടു വരെയുള്ള ചോദ്യങ്ങള്‍ നല്ല നിലവാരമുള്ളതും സാമാന്യക്കാരെപ്പോലും ബുദ്ധിമുട്ടിക്കാത്തതുമായി. പാഠഭാഗം വായിച്ചവര്‍ക്ക് ഏറെ എളുപ്പം. സര്‍ഗശക്തിയുടെ വൈഭവത്തെ പ്രതിപാദിക്കാന്‍ വയലാറിന്റെ ‘കോടി കോടി പുരുഷാന്തരങ്ങളില്‍…. ‘ എന്ന വരികളിലൂടെ എഴുതാന്‍ പറഞ്ഞതു മാത്രം ചിന്തിപ്പിച്ചേക്കാം.

ഒന്‍പതു മുതല്‍ 14 വരെ അഞ്ചു ചോദ്യങ്ങള്‍ക്കുത്തരമെഴുതിയാല്‍ മതി. നാലു മാര്‍ക്കുവീതം. പാഠഭാഗം വായിച്ചവര്‍ക്ക് രïു വട്ടം ചിന്തിക്കാതെ തന്നെ എന്തെങ്കിലും എഴുതാന്‍ കഴിയുന്ന ചോദ്യങ്ങള്‍. സര്‍വദമനന്റെ നിഷ്‌കളങ്കബാല്യത്തെപ്പറ്റിയെഴുതാനും, ‘ഉരുളന്‍ കിഴങ്ങ് തിന്നാത്തവര്‍’ എന്ന പാഠഭാഗത്തിലേയും മറ്റും ചോദ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കാനിടയില്ല. 15 മുതല്‍ 17 വരെയുള്ള മൂന്നു ചോദ്യങ്ങളില്‍  രണ്ടെണ്ണം എഴുതണം, ആറു മാര്‍ക്ക് വീതം.  അധ്യാത്മരാമായണത്തിലെ ചോദ്യം ഏറെ ഉചിതമായി. ജീവിതത്തിന്റെ നശ്വരതയും,  വിദ്യയുടെയും അവിദ്യയുടെയും താരതമ്യവും മറ്റും പറയുന്ന ലക്ഷ്മണ സാന്ത്വനത്തെപ്പറ്റി എഴുതാന്‍ ഏതു കുട്ടികള്‍ക്കും പറ്റും. യുദ്ധത്തിന്റെ പരിണാമത്തെ പറഞ്ഞ് ആനുകാലിക പ്രസക്തമായ യുദ്ധ വിഷയം എഴുതാന്‍ ആര്‍ക്കും കഴിയും.

കവിതാസ്വാദനത്തിന് ചോദിച്ചത് ഒഎന്‍വിയുടെ ‘പൂവുകളായിരം കീറി മുറിച്ചു ഞാന്‍ പൂവിന്റെ തത്വം പഠിക്കാന്‍ ‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ കവിതയാണ്. ആശയസംപുഷ്ടവും അലങ്കാരങ്ങളും എഴുതാനും കഴിയും. ചുരുക്കത്തില്‍ മാതൃഭാഷ മാതൃത്വത്തിന്റെ സാന്ത്വനം നല്‍കി. ഇത് പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികളിലും പ്രകടമായിരുന്നു.

ദീപ സുകുമാര്‍  

മലയാളം അധ്യാപിക

അകവൂര്‍ ഹൈസ്‌കൂള്‍

ശ്രീമൂലനഗരം.

സംസ്‌കൃതം ചോദ്യപ്പേപ്പര്‍ പൊതുവേ ലളിതവും നിലവാരമുള്ളതും ഉത്തരങ്ങള്‍ എഴുതാന്‍ കഴിയുന്നതുമായിരുന്നു. ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്നവര്‍ക്കും ഇടത്തരക്കാര്‍ക്കും താഴ്ന്നനിലവാരത്തിലുള്ളവര്‍ക്കും ഉത്തരങ്ങള്‍ എഴുതുവാന്‍ കഴിയുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

പാഠപുസ്തകത്തെ യഥാവിധി ഉപയോഗിച്ച വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും വാങ്ങുവാന്‍ നിഷ്പ്രയാസം സാധിക്കുന്നവയും പാഠപുസ്തകത്തിലെ ഏതാï് മുഴുവന്‍ പാഠങ്ങളും ഉള്‍ക്കൊണ്ടുള്ള ചോദ്യങ്ങളുമായിരുന്നു ഒരുക്കിയിരുന്നത്.  

ഭരതമുനിയുടെ നാട്യശാസ്ത്രത്തെക്കുറിച്ചും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെക്കുറിച്ചും ആധുനികസാഹിത്യകാരന്മാരായ കറുപ്പന്‍ മാസ്റ്റര്‍, വയലാര്‍ രാമവര്‍മ്മ തുടങ്ങിയവരെക്കുറിച്ചും ഉള്ളതുകൂടാതെ, പ്രസക്തവും ലളിതവുമായ വ്യാകരണകാര്യാദികളുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ചോദ്യാവലികള്‍ ചോദ്യപ്പേപ്പറിന്റെ നിലവാരത്തെ ഉയര്‍ത്തുന്നവയായിരുന്നു.

അമ്പിളി. എ.എന്‍, 

സംസ്‌കൃതം അധ്യാപിക

എസ്ഡിപിവൈബിഎച്ച്എസ്  

പള്ളുരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

Kerala

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

Spiritual

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

നടക്കുന്നത് എസ്എഫ്‌ഐയുടെ ‘എക്‌സര്‍സൈസ് ‘, പ്രതിഷേധങ്ങളെ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,സംയമനം പാലിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.