Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐക്കായി മുഴുവന്‍ സമയം പ്രവര്‍ത്തിച്ചു; അപകടത്തിന് ശേഷം പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ല; സാജന്‍ അന്തരിച്ചു; ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ആക്ഷേപം

സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരിക്കെയാണ് എട്ട് വര്‍ഷം മുമ്പ് അപകടമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചെങ്കിലും സാജന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ കിടപ്പിലായ സാജന് അന്ന് ചെറിയ തോതില്‍ സഹായങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയുടെ ആളുകള്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 08:51 pm IST
inKerala

ഇടുക്കി: വാഹനാപകടത്തെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി സാജന്‍ മാത്യു(35) അന്തരിച്ചു. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ചിട്ടും സാജനെ നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്.

സിപിഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരിക്കെയാണ് എട്ട് വര്‍ഷം മുമ്പ് അപകടമുണ്ടാകുന്നത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചെങ്കിലും സാജന്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ കിടപ്പിലായ സാജന് അന്ന് ചെറിയ തോതില്‍ സഹായങ്ങള്‍ ലഭിച്ചെങ്കിലും പിന്നീട് പാര്‍ട്ടിയുടെ ആളുകള്‍ തിരിഞ്ഞ് നോക്കിയിരുന്നില്ല. ചില സുഹൃത്തുക്കളും നാട്ടുകാരുമാണ് ഇയാള്‍ക്കും കുടുംബത്തിനും സഹായവുമായി പതിവായി എത്തിയിരുന്നത്. സഹോദരിയുടെ വീട്ടിലായിരുന്നു താമസം. മന്ത്രിമാരും എംഎല്‍മാരും വിദേശത്തടക്കം ചികിത്സ തേടി പോകുമ്പോഴാണ് പാര്‍ട്ടിയുടെ ജില്ലയിലെ തന്നെ മുതിര്‍ന്ന ഒരു നേതാവിന് ഇത്തരമൊരു ഗതി വന്നത്.

2012 സപ്തംബര്‍ ഏഴിന് ചെന്നൈയില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോഴാണ് തമിഴ്നാട്ടില്‍വെച്ച് അപകടം ഉണ്ടാകുന്നത്. മുണ്ടക്കയത്ത് നിന്ന് കട്ടപ്പനയിലേക്ക് പഠനവുമായിട്ടാണ് സാജു എത്തുന്നത്. പിന്നീട് മൂന്നാര്‍ കോളേജില്‍ പഠനത്തിനെത്തി. ഇതോട മേഖല കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നാര്‍ ഏരിയ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭരണമുണ്ടായിട്ടും തളര്‍ന്ന് കിടന്നിരുന്ന സാജനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നുവെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തുറന്ന് പറയുന്നു. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും അവഗണനമാത്രമായിരുന്നു ഫലം. നിലവില്‍ പലര്‍ക്കും പാര്‍ട്ടി സഹായം ചെയ്യുമ്പോഴും അര്‍ഹതപ്പെട്ട പലരും ഇത്തരത്തില്‍ പടിക്ക് പുറത്താണ്. ഈ മനോവിഷമം സാജനുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

Tags: cpm
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.