Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കല്‍ ഒടുവിലത്തെ നീക്കം

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വിശ്വാസികളുടെ കൈയില്‍ നിന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് പിടിച്ചെടുത്താണ് പിണറായി സര്‍ക്കാര്‍ ഹൈന്ദവ വേട്ട ആരംഭിച്ചത്. ഇതേ ദേവസ്വം ബോര്‍ഡ് പാലക്കാട് ഒറ്റപ്പാലം ചാത്തന്‍കണ്ടാര്‍ക്കാവ്, കോഴിക്കോട് കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം, കാസര്‍കോട് തളിപ്പറമ്പ് ചന്ദ്രനെല്ലൂര്‍ ഭഗവതി ക്ഷേത്രം, പാലക്കാട് പാലത്തറ ഭഗവതി ക്ഷേത്രം എന്നീ ഹൈന്ദവ ആരാധനാലയങ്ങളും ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 09:11 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈന്ദവ ക്ഷേത്രങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും പിടിച്ചെടുക്കാനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തെ ഹൈന്ദവ കലാ സാംസ്‌കാരിക കേന്ദ്രമായ തീര്‍ത്ഥപാദമണ്ഡപത്തിനു നേരെയുണ്ടായ നടപടി. മണ്ഡപം ശനിയാഴ്ച രാത്രി സര്‍ക്കാര്‍ പിടിച്ചെടുത്തതോടെ ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെ നിത്യപൂജ മുടങ്ങി. വിദ്യാധിരാജ ട്രസ്റ്റിന്റെ (ചട്ടമ്പി സ്വാമികള്‍) കൈവശമുണ്ടായിരുന്ന തീര്‍ത്ഥപാദ മണ്ഡപവും, 65 സെന്റ് സ്ഥലവും സര്‍ക്കാര്‍ ഇരുട്ടിന്റെ മറവില്‍ പൂട്ട് പൊളിച്ച് ബലമായി കൈവശപ്പെടുത്തുകയായിരുന്നു. ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് കായികമായി നേരിട്ടു. വിശ്വാസികളില്‍ നിന്നും സാംസ്‌കാരിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് ഹൈന്ദവ ഐക്യം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം വിശ്വാസികളുടെ കൈയില്‍ നിന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് പിടിച്ചെടുത്താണ് പിണറായി സര്‍ക്കാര്‍ ഹൈന്ദവ വേട്ട ആരംഭിച്ചത്. ഇതേ ദേവസ്വം ബോര്‍ഡ് പാലക്കാട് ഒറ്റപ്പാലം ചാത്തന്‍കണ്ടാര്‍ക്കാവ്, കോഴിക്കോട് കൊയിലാണ്ടി കൊണ്ടംവള്ളി അയ്യപ്പക്ഷേത്രം, കാസര്‍കോട് തളിപ്പറമ്പ് ചന്ദ്രനെല്ലൂര്‍ ഭഗവതി ക്ഷേത്രം, പാലക്കാട് പാലത്തറ ഭഗവതി ക്ഷേത്രം എന്നീ ഹൈന്ദവ ആരാധനാലയങ്ങളും ഏറ്റെടുത്തു. തലസ്ഥാനത്തെ തന്നെ കള്ളിക്കാട് കുന്നില്‍ ശിവക്ഷേത്ര ഭൂമി കേരളാ വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്റ്റിന് വേണ്ടി കൈയേറാനുള്ള ശ്രമവും നടക്കുന്നു. ഇവിടെ ശിവരാത്രി ദിവസം പൂജ നടത്തുന്നത് പോലീസിനെ ഉപയോഗിച്ച് തടയാനും സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം റവന്യൂ അധികൃതര്‍ ശ്രമിച്ചിരുന്നു.  

നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിയുടെ തലസ്ഥാനത്തെ ഒരേയൊരു സ്മാരകമായ കിഴക്കേക്കോട്ടയിലെ തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുക്കാന്‍ കുറച്ചുകാലമായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ഇടതു ഭരണകൂടം മണ്ഡപം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കോടതി തടഞ്ഞു. നഗരത്തില്‍ തന്നെ ഇതര മതസ്ഥരുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും കെട്ടിടങ്ങളും സ്ഥാപനങ്ങളും പുറമ്പോക്കില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ഇവര്‍ക്കെതിരെ നടപടികളൊന്നുമെടുക്കാതെ തിടുക്കത്തില്‍ തീര്‍ത്ഥപാദ മണ്ഡപം പിടിച്ചെടുത്തത്. വെള്ളിയാഴ്‌ച്ച വൈകിട്ട് ഓഫീസ് സമയം കഴിഞ്ഞപ്പോള്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രിയില്‍ റവന്യൂ ഉേദ്യാഗസ്ഥരും പോലീസും ചേര്‍ന്ന് മണ്ഡപം സീല്‍ ചെയ്യുകയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പുതിയ വാര്‍ത്തകള്‍

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.