Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം തസ്തികയ്‌ക്ക് ആറ് വിദ്യാര്‍ഥികള്‍; 4,000 അധ്യാപകര്‍ ആശങ്കയില്‍

നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും.

അനൂപ് ജി.byഅനൂപ് ജി.
Feb 25, 2020, 10:37 am IST
inKerala

കോട്ടയം: സ്‌കൂളുകളില്‍ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആറ് വിദ്യാര്‍ഥികള്‍ വര്‍ധിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം നടപ്പാകുന്നതോടെ എയ്ഡഡ് സ്‌കൂളുകളില്‍ നാലായിരത്തോളം അധ്യാപകര്‍ അധികമായേക്കും. അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം കഴിയുമ്പോള്‍  രണ്ടാം തസ്തികയ്‌ക്ക് 36 കുട്ടികള്‍ എന്ന മാന്ത്രിക സംഖ്യയിലെത്തിയില്ലെങ്കില്‍ അധ്യാപകര്‍ പുറത്താകാം. 

നിയമന അംഗീകാരം പ്രതീക്ഷിച്ച് കഴിയുന്നവരും ആശങ്കയിലാണ്. തസ്തിക നിര്‍ണയം കഴിയുമ്പോള്‍ അധ്യാപകര്‍ പുറത്തുപോയാല്‍ മാനേജുമെന്റുകള്‍ മറുപടി പറയേണ്ടി വരും. ഈ സാഹചര്യത്തില്‍ വരുന്ന അധ്യയന വര്‍ഷം ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാനും കുട്ടികളുടെ എണ്ണം തികയ്‌ക്കുന്നതിനുമായി അധ്യാപകര്‍ ഇപ്പോഴേ നെട്ടോട്ടം ആരംഭിച്ചു.  

നിലവില്‍ നിയമന അംഗീകാരം ലഭിച്ചവരെ നിര്‍ദേശം ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അടുത്ത അധ്യയന വര്‍ഷം തസ്തിക നിര്‍ണയം നടത്തുമ്പോള്‍ പ്രശ്‌നമായേക്കും. ഇത് മുന്നില്‍ക്കണ്ടാണ് കുട്ടികളുടെ എണ്ണം തികയ്‌ക്കാന്‍ അധ്യാപകര്‍ ശ്രമം തുടങ്ങിയത്. സര്‍ക്കാര്‍, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നടക്കം കനത്ത മത്സരം അതിജീവിച്ച് വേണം കുട്ടികളെ എയ്ഡഡ് സ്‌കൂളിലെത്തിക്കാന്‍.  

ഒന്നു മുതല്‍ അഞ്ച് കുട്ടികള്‍ വരെ വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ തസ്തികയില്‍ നിയമനം നേടിയവരാണ് മുള്‍മുനയില്‍. ഈ അധ്യായന വര്‍ഷം 31 കുട്ടികള്‍ക്ക് പകരം 36 കുട്ടികള്‍ ഇല്ലെങ്കില്‍ ഇവരുടെ നിയമനം തുലാസിലാകും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് സൃഷ്ടിച്ച തസ്തികയില്‍ നടത്തുന്ന നിയമനങ്ങള്‍ തടയുക മാത്രമാണ് ഉദ്ദേശ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍  പറയുന്നു.

അതേസമയം, 2009 ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമായി അദ്ധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം മാത്രമാണ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്നാണ് മാനേജുമെന്റുകളുടെ വാദം.  

എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ നിയമവിരുദ്ധമായി അധിക നിയമനങ്ങള്‍ നടത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും നിയമാനുസൃതം  നിയമിതരായ നിരവധി അധ്യാപകര്‍ക്ക് ഇപ്പോഴും നിയമനാംഗീകാരം നല്‍കിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അനുമതി മുന്‍കൂര്‍ വാങ്ങി ഒഴിവു തസ്തികകളിലും പുതിയ തസ്തികകളിലും അധ്യാപക നിയമനം നടത്തിയാല്‍ നിരവധി സ്‌കൂളുകളില്‍ അധ്യാപകരില്ലാതെ കുട്ടികള്‍ പഠിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്നും മാനേജുമെന്റുകള്‍ വാദിക്കുന്നു.

Tags: teachersstudent
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.