Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഴവുചാലില്‍ നിന്ന് ഉയര്‍ന്നുവന്ന മഹാചൈതന്യം

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു

തോപ്പില്‍ ശശിbyതോപ്പില്‍ ശശി
Feb 22, 2020, 04:49 am IST
inSamskriti

ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ കടയിരുപ്പ് കാരിക്കോട്  ശ്രീമഹാദേവക്ഷേത്രം. ക്ഷേത്രമിരിക്കുന്നിടത്ത് പണ്ട് ഒരു അരുവി ഉണ്ടായിരുന്നുവത്രെ. അതിന്റെ തീരത്ത് മഹാമുനിമാര്‍ പര്‍ണശാല കെട്ടി യാഗം നടത്തിയിരുന്നതായും പറയപ്പെടുന്നു.  

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു.

ഉഴവുചാലില്‍ നിന്നും ഉയര്‍ന്നുവന്ന  മഹാചൈതന്യശക്തിയായിരുന്നു അത്. ത്രിപുരദഹനം കഴിഞ്ഞ ഭാവത്തോടെ പടിഞ്ഞാറ് അഭിമുഖമായുള്ള മഹാദേവന്റെ ഉഗ്രദൃഷ്ടി കൊച്ചി മഹാരാജാവിന്റെ അധീനതയിലുള്ള സ്ഥലത്ത് പതിച്ചു. അവിടെ നിത്യേന അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. അഗ്നിബാധയുടെ നിജസ്ഥിതി മഹാരാജാവ് മനസ്സിലാക്കി. ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റി പണിയാന്‍ കല്പനയായി. രാജപ്രതിനിധികളെത്തി അവിടെ പരിശോധിച്ചപ്പോള്‍ അവിടെയുള്ളത് സ്വയംഭൂവാണെന്നും മാറ്റി പണിയാന്‍ കഴിയില്ലെന്നും മനസ്സിലായി. ഈ വിവരം അവര്‍ മഹാരാജാവിനെ അറിയിച്ചു. ശിവക്ഷേത്രത്തിന് മുന്നില്‍ മറ്റൊരു ക്ഷേത്രം പണിത് ശിവപുത്രനായ ശ്രീസുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയതോടെ ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ഒരു ക്ഷേത്രസന്നിധി ഉടലെടുത്തു. അതോടെ കൊച്ചിരാജ്യത്തെ അഗ്നിബാധ നിലച്ചു. മഹാരാജാവ് സന്തുഷ്ടനായി. പക്ഷേ കടയിരുപ്പില്‍ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യവിഗ്രഹം മഹാദേവന്റെ ഉഗ്രദൃഷ്ടിയുടെ തീഷ്ണതയാല്‍ പൊട്ടി വൈകല്യം സംഭവിച്ചു. ഇന്നും വിഗ്രഹം തല്‍സ്ഥിതിയില്‍ തുടരുന്നു.

ടിപ്പുവിന്റെ പടയോട്ട കാലത്ത് സര്‍വക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടപ്പോഴും ടിപ്പുവിന്റെ പടയെ തിരിച്ചോടിക്കാന്‍ ശക്തിപകര്‍ന്ന് നാടിനേയും നാട്ടുകാരേയും കാത്തത്ത് ഭഗവാന്റെ ചൈതന്യം ഒന്നുമാത്രമാണെന്ന് ഇന്നും ഭക്തര്‍  ഉറച്ചുവിശ്വസിക്കുന്നു. ടിപ്പുവിന്റെ സൈന്യത്തെ എതിരിട്ട സ്ഥലം പടപ്പറമ്പ് എന്നപേരില്‍ ക്ഷേത്രത്തിനടുത്തായി കാണം.  

ഈ ക്ഷേത്രത്തില്‍ ഗണപതിയും സരസ്വതിയും ഒരേ ശ്രീകോവിലില്‍ സ്ഥിതിചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഭദ്രകാളി, ധര്‍മ്മശാസ്താവ്, ബ്രഹ്മരക്ഷസ്, നാഗദൈവങ്ങള്‍ തുടങ്ങിയ ഉപദേവന്മാരും ക്ഷേത്രത്തിലുണ്ട്. അഷ്ടമൂര്‍ത്തികളും ഇവിടെ  അനുഗ്രഹം ചൊരിയുന്നു.  

കൊച്ചി നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി, കൊച്ചി -ധനുഷ്‌ക്കോടി ദേശീയപാതയിലെ  കോലഞ്ചേരി പട്ടണത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കാണ് കടയിരുപ്പ് ഗ്രാമവും ക്ഷേത്രവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.