Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉഴവുചാലില്‍ നിന്ന് ഉയര്‍ന്നുവന്ന മഹാചൈതന്യം

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു

തോപ്പില്‍ ശശി by തോപ്പില്‍ ശശി
Feb 22, 2020, 04:49 am IST
in Samskriti

ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ കടയിരുപ്പ് കാരിക്കോട്  ശ്രീമഹാദേവക്ഷേത്രം. ക്ഷേത്രമിരിക്കുന്നിടത്ത് പണ്ട് ഒരു അരുവി ഉണ്ടായിരുന്നുവത്രെ. അതിന്റെ തീരത്ത് മഹാമുനിമാര്‍ പര്‍ണശാല കെട്ടി യാഗം നടത്തിയിരുന്നതായും പറയപ്പെടുന്നു.  

ഒരിക്കല്‍ പര്‍ണശാലക്ക് അഗ്നിബാധ ഉണ്ടായി. അതോടെ മുനിമാര്‍ ഇവിടം വിട്ട് പോയി. കാലാന്തരത്തില്‍ അരുവിയുടെ വിസ്തൃതി കുറഞ്ഞ് തീരം വയലായി മാറി. ഒരിക്കല്‍ ഇവിടെ കൃഷി ചെയ്യാനായി നിലമുഴുതപ്പോള്‍ കലപ്പ എന്തിലോ ഉടക്കി രക്തം വമിച്ചു. പരിശോധിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ഒരു ശിവലിംഗം ലഭിച്ചു. വൈകാതെ അവിടെ ഒരു താല്‍ക്കാലിക ക്ഷേത്രം നിര്‍മ്മിച്ച് പൂജ ആരംഭിച്ചു.

ഉഴവുചാലില്‍ നിന്നും ഉയര്‍ന്നുവന്ന  മഹാചൈതന്യശക്തിയായിരുന്നു അത്. ത്രിപുരദഹനം കഴിഞ്ഞ ഭാവത്തോടെ പടിഞ്ഞാറ് അഭിമുഖമായുള്ള മഹാദേവന്റെ ഉഗ്രദൃഷ്ടി കൊച്ചി മഹാരാജാവിന്റെ അധീനതയിലുള്ള സ്ഥലത്ത് പതിച്ചു. അവിടെ നിത്യേന അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. അഗ്നിബാധയുടെ നിജസ്ഥിതി മഹാരാജാവ് മനസ്സിലാക്കി. ക്ഷേത്രം മറ്റൊരിടത്തേക്ക് മാറ്റി പണിയാന്‍ കല്പനയായി. രാജപ്രതിനിധികളെത്തി അവിടെ പരിശോധിച്ചപ്പോള്‍ അവിടെയുള്ളത് സ്വയംഭൂവാണെന്നും മാറ്റി പണിയാന്‍ കഴിയില്ലെന്നും മനസ്സിലായി. ഈ വിവരം അവര്‍ മഹാരാജാവിനെ അറിയിച്ചു. ശിവക്ഷേത്രത്തിന് മുന്നില്‍ മറ്റൊരു ക്ഷേത്രം പണിത് ശിവപുത്രനായ ശ്രീസുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയതോടെ ഐതിഹ്യവും ചരിത്രവും സമന്വയിക്കപ്പെട്ട ഒരു ക്ഷേത്രസന്നിധി ഉടലെടുത്തു. അതോടെ കൊച്ചിരാജ്യത്തെ അഗ്നിബാധ നിലച്ചു. മഹാരാജാവ് സന്തുഷ്ടനായി. പക്ഷേ കടയിരുപ്പില്‍ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യവിഗ്രഹം മഹാദേവന്റെ ഉഗ്രദൃഷ്ടിയുടെ തീഷ്ണതയാല്‍ പൊട്ടി വൈകല്യം സംഭവിച്ചു. ഇന്നും വിഗ്രഹം തല്‍സ്ഥിതിയില്‍ തുടരുന്നു.

ടിപ്പുവിന്റെ പടയോട്ട കാലത്ത് സര്‍വക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടപ്പോഴും ടിപ്പുവിന്റെ പടയെ തിരിച്ചോടിക്കാന്‍ ശക്തിപകര്‍ന്ന് നാടിനേയും നാട്ടുകാരേയും കാത്തത്ത് ഭഗവാന്റെ ചൈതന്യം ഒന്നുമാത്രമാണെന്ന് ഇന്നും ഭക്തര്‍  ഉറച്ചുവിശ്വസിക്കുന്നു. ടിപ്പുവിന്റെ സൈന്യത്തെ എതിരിട്ട സ്ഥലം പടപ്പറമ്പ് എന്നപേരില്‍ ക്ഷേത്രത്തിനടുത്തായി കാണം.  

ഈ ക്ഷേത്രത്തില്‍ ഗണപതിയും സരസ്വതിയും ഒരേ ശ്രീകോവിലില്‍ സ്ഥിതിചെയ്യുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഭദ്രകാളി, ധര്‍മ്മശാസ്താവ്, ബ്രഹ്മരക്ഷസ്, നാഗദൈവങ്ങള്‍ തുടങ്ങിയ ഉപദേവന്മാരും ക്ഷേത്രത്തിലുണ്ട്. അഷ്ടമൂര്‍ത്തികളും ഇവിടെ  അനുഗ്രഹം ചൊരിയുന്നു.  

കൊച്ചി നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് മാറി, കൊച്ചി -ധനുഷ്‌ക്കോടി ദേശീയപാതയിലെ  കോലഞ്ചേരി പട്ടണത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കാണ് കടയിരുപ്പ് ഗ്രാമവും ക്ഷേത്രവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)
India

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.