Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലസാന്ദീപകന്‍

കസ്തൂരി by കസ്തൂരി
Jan 25, 2020, 07:25 am IST
in Samskriti

അംഗിരസ് എന്നു പേരായ ഒരു മഹര്‍ഷി ജീവിച്ചിരുന്നു. വളരെ തപശ്ശക്തിയുണ്ടായിരുന്ന ഈ മഹര്‍ഷിക്ക് അനേകം ശിഷ്യന്മാരുമുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ശിഷ്യന്മാരോട് പറഞ്ഞു. ‘ഞാനെന്റെ മുജ്ജന്മത്തില്‍ അനവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മനുഷ്യജന്മത്തിന്റെ പ്രാധാന്യം എനിക്കു മനസ്സിലായത്. 

പാപവിമോചനത്തിനായി ഞാന്‍ സത്കര്‍മങ്ങള്‍ ചെയ്യുകയും വ്രതങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തു. എങ്കിലും എന്റെ ശരീരം തന്നെ അനുഭവിച്ചറിയേണ്ട പ്രാരാബ്ധങ്ങള്‍ ഇനിയും അവശേഷിച്ചിരിക്കുകയാണ്. വ്രതാദികളില്‍ അവ നീങ്ങുന്നതല്ല. താമസിയാതെ തന്നെ കുഷ്ഠരോഗം പിടിപെട്ട് ഞാന്‍ അന്ധനായി തീരുന്നതാണ്. അക്കാലത്ത് കാശിയില്‍ താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ ആരാണ് കാശിയില്‍ വന്ന് എന്നെ പരിചരിച്ച് താമസിക്കാന്‍ തയാറുള്ളത് എന്ന് എനിക്കറിയണം’ എന്ന്. 

ശിഷ്യന്മാരെല്ലാം അനോന്യം നോക്കി നില്‍ക്കുക മാത്രം ചെയ്തു. ആ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായ സാന്ദീപകന്‍ എണീറ്റു പറഞ്ഞു; ‘ഗുരോ ഞാന്‍ അങ്ങയുടെ കൂടെ വരാന്‍ തയാറാണ്.’ അദ്ദേഹം മറുപടി പറഞ്ഞു. നീ നന്നേ ചെറുപ്പമാണ്. സേവനം എന്താണെന്ന് നിനക്കറിയില്ല. കാശി എത്രയോ ദൂരെയാണ്.’ സാന്ദീപകന്‍ പറഞ്ഞു, ‘ഗുരോ! ഞാന്‍ തയാറാണ്. തീര്‍ച്ചയായും അങ്ങയോടൊത്ത് വരാം’.  ഗുരു പറഞ്ഞു ‘ഒരാളുടെ പ്രാര്‍ഥനയുടെ ഫലം മറ്റാര്‍ക്കും ഏറ്റു വാങ്ങാന്‍ കഴിയുന്നതല്ല. അത് അവനവന്‍ തന്നെ സഹിക്കണം. അത് സഹിക്കാന്‍ വേണ്ടി ഞാന്‍ ഇനിയും ഒരു ജന്മമെടുക്കേണ്ടതായി വരും. തന്നത്താന്‍ കഷ്ടതകള്‍ അനുഭവിക്കുന്നത് എളുപ്പമാണ്. 

പക്ഷേ അങ്ങനെ കഷ്ടതകള്‍ അനുഭവിക്കുന്ന ഒരാളെ പരിചരിക്കുക എന്നതാണ് അതിനേക്കാള്‍ വിഷമം. പിടിച്ചത്’. ഇതു കൊണ്ടൊന്നും സാന്ദീപകന് ഒരു കുലുക്കവുമുണ്ടായില്ല. തന്റെ ഗുരുവിനെ ശുശ്രൂഷിക്കാന്‍ അത്ര കടുത്തമോഹമുണ്ടായിരുന്നു ആ കുട്ടിക്ക്. അതിനാല്‍ അംഗിരസ് മഹര്‍ഷി ആ കുട്ടിയേയും കൂട്ടി കാശിക്ക് പോയി. 

കാശിയില്‍ എത്തിച്ചേര്‍ന്ന ഉടനെതന്നെ അദ്ദേഹത്തിന് കുഷ്ഠരോഗം പിടിപെടുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. രാപകല്‍ ഭേദമില്ലാതെ സാന്ദീപകന്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു വന്നു. ഭക്തിശ്രദ്ധാദികളോടെ ഗുരുശുശ്രൂഷയില്‍ സദാവ്യാപൃതനായിരുന്ന സാന്ദീപകന്‍ തന്റെ ഗുരുവിനെ ഏകാകിയാക്കി വിശ്വേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കാന്‍ പോലും പോകാറില്ല. 

ഭിക്ഷയാചിക്കാനായി പട്ടണത്തില്‍ പോകുമ്പോഴും ഗുരുവിന്റെ വസ്ത്രങ്ങള്‍ കഴുകാനായി പോകുമ്പാഴും മാത്രമേ ഗുരുവിനെ തനിച്ചാക്കാറുള്ളൂ. ‘എന്റെ ഗുരുദേവന്‍ തന്നെയാണ് കാശിവിശ്വനാഥന്‍’എന്നു പറയുകയും അതേ ഉത്തമഭക്തിവിശ്വാസങ്ങളോടെ ഒരു നിമിഷവും ഗുരുവിനെ പിരിയാതെ ശുശ്രൂഷയില്‍ നിരതനാവുകയും ചെയ്തു. 

അംഗിരസ് മഹര്‍ഷിയാകട്ടെ, പലപ്പോഴും സാന്ദീപകനോടു വളരെ കയര്‍ക്കുകയും ചീത്ത പറയുകയും ചെയ്യും. വസ്ത്രങ്ങള്‍ കഴുകിയത് വൃത്തിയായിട്ടില്ല, എന്നും ഭിക്ഷ വാങ്ങിക്കൊണ്ടു വന്ന ആഹാരം പുളിച്ചു പഴയതാണെന്നും പറയും. മറ്റു ചിലപ്പോഴാകട്ടെ ശിഷ്യനോടു വളരെ വാത്സല്യമായി പെരുമാറുകയും താന്‍ ആ കുട്ടിയെ പല വിധത്തില്‍ ഉപദ്രവിക്കുന്നു എന്നു പറയുകയും ചെയ്യും. 

(തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.