Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു പേര്‍ ചാവേറുകള്‍ ലക്ഷ്യമിട്ടത് റിപ്പബ്ലിക് ദിനാഘോഷം

അനീഷ് അയിലം by അനീഷ് അയിലം
Jan 16, 2020, 08:35 am IST
in India

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. എസ്‌ഐയെ വധിച്ച 17 അംഗ സംഘത്തിലെ  മൂന്നുപേര്‍ചാവേറാകാന്‍ പരിശീലനം നേടിയവരാണെന്നും വെളിവായി. എസ്‌ഐയെ വെടിവച്ച് കൊന്ന അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഉടുപ്പിയില്‍ നിന്നു പിടികൂടിയതോടെയാണ് നിര്‍ണായക വിവരങ്ങള്‍ തമിഴ്‌നാട് ക്യുബ്രാഞ്ചിന്ലഭിച്ചത്. 

അബ്ദുള്‍ ഷമീമും തൗഫീഖും ഉള്‍പ്പെടുന്ന 17 അംഗ സംഘമാണ് ആയുധ പരിശീലനം നേടിയത്. മൂന്നു പേര്‍ ചാവേറുകളാകാന്‍ പ്രത്യേക പരിശീലനം നേടി. നേപ്പാളിലെ കാഠ്മണ്ഡുവിലായിരുന്നു പരിശീലനം. തമിഴ്‌നാട് നാഷണല്‍ ലീഗിനെ കൂടാതെ ഐഎസ് പരിശീലന ക്യാമ്പിലുണ്ടണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളും ഇതില്‍ പങ്കെടുത്തു. തുടര്‍ന്ന് ദല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി. ദല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനം. ഇവര്‍ കര്‍ണാടകയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു. ഇതിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ചു. എന്നാല്‍, സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്ത്, ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ഇവര്‍ പോലീസിന് നല്‍കിയിട്ടില്ല.

മുംബൈയില്‍ നിന്ന് തോക്കെത്തിച്ച ബെംഗളൂരു സ്വദേശി ഇജാസ് പാഷ, അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഒരുമിച്ചിരുത്തി തമിഴ്‌നാട് ക്യുബ്രാഞ്ച്, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്, കര്‍ണാടക ഭീകര വിരുദ്ധസേന, എന്‍ഐഎ എന്നിവ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ കൂട്ടാളികളായമൂന്നുപേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടിയിരുന്നു. തങ്ങളെ ലക്ഷ്യം വയ്‌ക്കരുതെന്ന മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇവര്‍ ഭീകര വിരുദ്ധ സംഘത്തിലുണ്ടായിരുന്ന വില്‍സണെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നതിന് തലേന്നും വില്‍സണെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. 

ഇന്ന് പ്രതികളെ തമിഴ്‌നാട്ടിലെത്തിക്കുമെന്നാണ് സൂചന. കേരളത്തിലടക്കം ഭീകര പ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായാല്‍ സംസ്ഥാനത്തും ഇവര്‍ക്കെതിരെ കേസെടുക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങും. തമിഴ്‌നാട് ഡിജിപിയോട് സംസ്ഥാന ഡിജിപി കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. തിരുനെല്‍വേലി സ്വദേശികളായ രണ്ട് പേര്‍ ഉള്‍പ്പെടെ കളിയിക്കാവിള ആക്രമണവുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഭീകരാക്രമണം നടത്തിയതിനു ശേഷമുള്ള അന്വേഷണത്തിനിടെ കേരളത്തില്‍ ഐഎസ് ബന്ധമുള്ള ഇസ്ലാമിക ഭീകരര്‍ ആക്രമണത്തിനു തയാറെടുക്കുന്ന വിവരങ്ങള്‍ ജന്മഭൂമി പുറത്തുകൊണ്ടു വന്നിരുന്നു. കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പത്തു പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് 2019 മെയ് എട്ടിന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്‌ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പങ്കുവയ്‌ക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.