Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു പേര്‍ ചാവേറുകള്‍ ലക്ഷ്യമിട്ടത് റിപ്പബ്ലിക് ദിനാഘോഷം

അനീഷ് അയിലം by അനീഷ് അയിലം
Jan 16, 2020, 08:35 am IST
in India

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു. എസ്‌ഐയെ വധിച്ച 17 അംഗ സംഘത്തിലെ  മൂന്നുപേര്‍ചാവേറാകാന്‍ പരിശീലനം നേടിയവരാണെന്നും വെളിവായി. എസ്‌ഐയെ വെടിവച്ച് കൊന്ന അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഉടുപ്പിയില്‍ നിന്നു പിടികൂടിയതോടെയാണ് നിര്‍ണായക വിവരങ്ങള്‍ തമിഴ്‌നാട് ക്യുബ്രാഞ്ചിന്ലഭിച്ചത്. 

അബ്ദുള്‍ ഷമീമും തൗഫീഖും ഉള്‍പ്പെടുന്ന 17 അംഗ സംഘമാണ് ആയുധ പരിശീലനം നേടിയത്. മൂന്നു പേര്‍ ചാവേറുകളാകാന്‍ പ്രത്യേക പരിശീലനം നേടി. നേപ്പാളിലെ കാഠ്മണ്ഡുവിലായിരുന്നു പരിശീലനം. തമിഴ്‌നാട് നാഷണല്‍ ലീഗിനെ കൂടാതെ ഐഎസ് പരിശീലന ക്യാമ്പിലുണ്ടണ്ടായിരുന്നവര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങളും ഇതില്‍ പങ്കെടുത്തു. തുടര്‍ന്ന് ദല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി. ദല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനം. ഇവര്‍ കര്‍ണാടകയില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടു. ഇതിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ശേഖരിച്ചു. എന്നാല്‍, സ്‌ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടിയതോടെ പദ്ധതി പൊളിഞ്ഞു. പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്ത്, ദല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതായും പ്രതികള്‍ സമ്മതിച്ചു. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ഇവര്‍ പോലീസിന് നല്‍കിയിട്ടില്ല.

മുംബൈയില്‍ നിന്ന് തോക്കെത്തിച്ച ബെംഗളൂരു സ്വദേശി ഇജാസ് പാഷ, അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരെ ഒരുമിച്ചിരുത്തി തമിഴ്‌നാട് ക്യുബ്രാഞ്ച്, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്, കര്‍ണാടക ഭീകര വിരുദ്ധസേന, എന്‍ഐഎ എന്നിവ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇവരുടെ കൂട്ടാളികളായമൂന്നുപേരെ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടിയിരുന്നു. തങ്ങളെ ലക്ഷ്യം വയ്‌ക്കരുതെന്ന മുന്നറിയിപ്പ് നല്‍കാനായിരുന്നു ഇവര്‍ ഭീകര വിരുദ്ധ സംഘത്തിലുണ്ടായിരുന്ന വില്‍സണെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നതിന് തലേന്നും വില്‍സണെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. 

ഇന്ന് പ്രതികളെ തമിഴ്‌നാട്ടിലെത്തിക്കുമെന്നാണ് സൂചന. കേരളത്തിലടക്കം ഭീകര പ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായാല്‍ സംസ്ഥാനത്തും ഇവര്‍ക്കെതിരെ കേസെടുക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങും. തമിഴ്‌നാട് ഡിജിപിയോട് സംസ്ഥാന ഡിജിപി കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. തിരുനെല്‍വേലി സ്വദേശികളായ രണ്ട് പേര്‍ ഉള്‍പ്പെടെ കളിയിക്കാവിള ആക്രമണവുമായി ബന്ധപ്പെട്ട് 18 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഭീകരാക്രമണം നടത്തിയതിനു ശേഷമുള്ള അന്വേഷണത്തിനിടെ കേരളത്തില്‍ ഐഎസ് ബന്ധമുള്ള ഇസ്ലാമിക ഭീകരര്‍ ആക്രമണത്തിനു തയാറെടുക്കുന്ന വിവരങ്ങള്‍ ജന്മഭൂമി പുറത്തുകൊണ്ടു വന്നിരുന്നു. കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പത്തു പേര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് 2019 മെയ് എട്ടിന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്‌ക്കുന്ന കണ്ടെത്തലുകളാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പങ്കുവയ്‌ക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Kerala

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

Kerala

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.