Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍മാണ മേഖലയും കുലുങ്ങി; നിക്ഷേപം ഇടിയും

അനൂപ് ജി. by അനൂപ് ജി.
Jan 15, 2020, 10:09 am IST
in Kerala

കോട്ടയം: മരടില്‍ അനധികൃതമായി നിര്‍മിച്ച ഫഌറ്റുകള്‍ പൊളിച്ച്‌നീക്കിയപ്പോള്‍ സംസ്ഥാനത്തെ നിര്‍മാണമേഖലയും കുലുങ്ങി. കുറച്ചുനാളുകളായി നിര്‍മാണമേഖലയെ പിടിച്ച്കുലുക്കിയ വിവാദങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നത് മുതല്‍ നിക്ഷേപത്തിന് കമ്പനികള്‍ മടിക്കുകയാണ്. രാഷ്‌ട്രീയ, ഉദ്യോഗസ്ഥ അഴിമതിയും ചുവപ്പുനാടയും മൂലം നിര്‍മാണ മേഖലയില്‍ കേരളത്തില്‍ നിക്ഷേപം കുറയാനാണ് സാധ്യതയെന്ന്  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മാണത്തിലുള്ള നൂറുകണക്കിന് പാര്‍പ്പിട സമുച്ചയങ്ങളുടെ വില്‍പ്പനയെ വിവാദങ്ങള്‍ ബാധിച്ചു. അനധികൃതമായി 26,000 കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുതല്‍ മുടക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറുകയാണ്. 

വിവാദങ്ങള്‍ മൂലം 30 മുതല്‍ 35 ശതമാനം വരെ കെട്ടിടങ്ങളുടെ വില്പനയില്‍ ഇടിവുണ്ടായേക്കുമെന്നാണ് ബില്‍ഡേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. പല വന്‍കിട ഫഌറ്റുകളും അനുമതി സമ്പാദിച്ചത് വളഞ്ഞ വഴിയിലൂടെയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഌറ്റുകള്‍ വാങ്ങാന്‍ മുതല്‍ മുടക്കിയവര്‍ പലരും പുനര്‍ചിന്തനത്തിന്റെ പാതയിലാണ്. മരടിലെ അനുഭവമുണ്ടാകാതിരിക്കാന്‍ കൊടുത്ത അഡ്വാന്‍സ് തിരിച്ച് ചോദിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ബില്‍ഡര്‍മാരുടെ സംഘടന പറയുന്നു.

കൂടാതെ കെട്ടിട നിര്‍മാണച്ചട്ടങ്ങളിലെ ഭേദഗതിയും റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് ആഘാതമായി. 8,000 മുതല്‍ 18,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പഴയ ചട്ടം അനുസരിച്ച് ആറ് മീറ്റര്‍ റോഡ് മതിയായിരുന്നു. എന്നാല്‍, പുതിയ വിജ്ഞാപനമനുസരിച്ച് ഏഴ് മീറ്റര്‍ ഫ്രണ്ടേജ് ഉണ്ടെങ്കില്‍ മാത്രമേ 8,000 മുതല്‍ 24,000 വരെ ചതുരശ്രമീറ്റര്‍നിര്‍മാണം സാധ്യമാകൂ. നിര്‍മാണ മേഖലയില്‍ ചെലവിലുണ്ടാകുന്ന ഈ വര്‍ധന പാര്‍പ്പിട സമുച്ചയങ്ങള്‍ വാങ്ങുന്നവരാണ് വഹിക്കേണ്ടത്. 

സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ 20,000 കോടിയുടെ പാക്കേജ്  സപ്തംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഭവന നിര്‍മാണം ഉള്‍പ്പെടെയുള്ള മേഖലയ്‌ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്ത് പ്രളയ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാക്കേജിനെ സംസ്ഥാനത്തിന് നന്നായി പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ, കരാര്‍, ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഇത്തരം അനുകൂല സാഹചര്യങ്ങള്‍ക്ക് വിഘാതമാണെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ മേഖലയ്‌ക്ക് ഉണ്ടാകുന്ന തിരിച്ചടി തൊഴില്‍ മേഖലയിലും നഷ്ടമുണ്ടാക്കും. ഈ മേഖലയില്‍ ആയിരങ്ങളാണ് പണിയെടുക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും നിര്‍മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

India

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

India

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

Education

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

കുടിപ്പകയുടെ പുതിയ അദ്ധ്യായം; അര്‍ജന്റീന vs  ഇംഗ്ലണ്ട്

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ്; ഭാരതത്തിന്റെ അടുത്ത സുഹൃത്ത്

ബ്രിക്സ് തൊഴിലാളി സംഘടനാ സമ്മേളനം നാളെ മുതല്‍

അനന്തൻ കാടിന്റെ ഷൂട്ടിംഗിനായി ഉപകരണങ്ങൾ എത്തിച്ചതിന്റെ പണം നൽകിയില്ല , ചോദിച്ചപ്പോൾ ഭീഷണി : നടൻ ആര്യയ്‌ക്കെതിരെ കേസ്

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.