Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലംപൊത്തി; സുപ്രീംകോടതി വിധി നടപ്പാക്കി

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 12, 2020, 08:12 am IST
inKerala

കൊച്ചി: എറണാകുളത്ത് മരടില്‍ സകല ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി കെട്ടിപ്പൊക്കിയ മൂന്നു പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ സുപ്രീം കോടതി വിധി നടപ്പാക്കി പൊളിച്ചുനീക്കി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ കെട്ടിടങ്ങള്‍ ഇംപ്ലോ

ഷന്‍ എന്നറിയപ്പെടുന്ന നിയന്ത്രിത സ്‌ഫോടനങ്ങള്‍ വഴി  പൊളിച്ചുനീക്കിയത്. കായലിനോടു ചേര്‍ന്ന്, തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ച ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ്,  സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരം ഇന്നലെ രാവിലെ തകര്‍ത്തത്. ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ ഇന്ന്  പൊളിക്കും.

 മഹാരാഷ്‌ട്രയിലെ എഡിൈഫസ് എഞ്ചിനീയറിങ്, ആഫ്രിക്കയില്‍നിന്നുള്ള ജെറ്റ് ഡിമോളിഷന്‍സ് എന്നീ കമ്പനികളാണ്  എച്ച്ടുഒവില്‍ സ്‌ഫോടനം നടത്തിയത്. ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് ആന്‍ഡ് എക്‌സ്‌പ്ലൊസീവ്‌സാണ്  ആല്‍ഫാ സെറിന്‍ തകര്‍ത്തത്.

 മുന്‍നിശ്ചയ പ്രകാരം ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പൊളിക്കാനുള്ള അവസാന ഘട്ട നടപടികള്‍ തുടങ്ങിയത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അപായ സൈറണുകള്‍ മുഴക്കി 11.17ന് ആദ്യം ഹോളിഫെയ്‌ത്തിന്റെ എച്ച്ടുഒ എന്ന 19 നില ഫ്‌ളാറ്റാണ് പൊളിച്ചത്.  നിയന്ത്രണ സ്വിച്ചില്‍ വിരലമര്‍ത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വന്‍തോതില്‍ പൊടിയും പുകയും പരത്തി ഫ്‌ളാറ്റ് കുത്തനെ താഴേക്ക് ഇടിഞ്ഞിരുന്നു. പൊടിയടങ്ങിയ ശേഷം തൊട്ടടുത്തുള്ള ആല്‍ഫ സെറിന്‍ ഫ്‌ളാറ്റുകളുടെ രണ്ട് ടവറുകളും 11.44നും 11.46നും തകര്‍ത്തു. 

എച്ച്ടുഒ ഫ്‌ളാറ്റില്‍  19 നിലകളിലായി  91 അപ്പാര്‍ട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്.  ആല്‍ഫയുടെ രണ്ട് ടവറുകള്‍ 16 നില വീതമായിരുന്നു. 80 അപ്പാര്‍ട്ടുമെന്റുകള്‍. 343 കുടുംബങ്ങള്‍ക്ക് ഇവയില്‍ ഫ്‌ളാറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 131 എണ്ണത്തിലേ താമസം ഉണ്ടായിരുന്നുള്ളൂ.

ആദ്യ സ്‌ഫോടനം കുറ്റമറ്റതായിരുന്നു. രണ്ടാം സ്‌ഫോടനം കൂടുതല്‍ സാഹസികമായിരുന്നു. 50 മീറ്ററിനുള്ളില്‍ ധാരാളം വീടുകള്‍ ഉള്ളതിനാല്‍ കായലോരത്തേക്ക് അവശിഷ്ടങ്ങള്‍ പതിക്കുംവിധമായിരുന്നു സംവിധാനം. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍ നിലയിലെ അവശിഷ്ടങ്ങള്‍ കായലില്‍ വീണു. ഭൂമിയില്‍ പ്രകമ്പനം ഉണ്ടായതല്ലാതെ, ആശങ്കിച്ച പോലെ,അപകടമൊന്നുമുണ്ടായില്ല. മൂന്നു കെട്ടിടങ്ങളും  ഒരു പ്രശ്‌നവുമില്ലാതെ നിലംപതിച്ചതോടെ കേരളത്തിന് ആശ്വാസമായി.

സുരക്ഷ മുന്‍നിര്‍ത്തി 200 മീറ്റര്‍ ചുറ്റളവില്‍ ദേശീയപാത 66ല്‍ ഉള്‍പ്പെടെ ഗതാഗതം നിയന്ത്രിച്ചിരുന്നു. കാലത്ത് എട്ടു മുതല്‍ വൈകിട്ട് എട്ടുവരെ പോലീസ് നിരോധനാജ്ഞയും പ്രദേശത്ത് നടപ്പാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാഴ്ചക്കാരായി എത്തിയവരില്‍ കൊച്ചു കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. 

നാവിക സേന, തീര പോലീസ്, ദ്രുതകര്‍മ്മ സേന, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ആശുപത്രികള്‍ തുടങ്ങിയ സകല സംവിധാനങ്ങളും ഒരുക്കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.