Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള പോലീസ് സംസ്ഥാനത്തിന് നാണക്കേട്: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2020, 10:00 am IST
inKerala

കൊച്ചി: കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ലോഡ് ഇറക്കാന്‍ സംരക്ഷണം നല്‍കണമെന്ന കോടതിയുത്തരവ് പാലിക്കാത്ത പോലീസ് സംസ്ഥാനത്തിനു നാണക്കേടാണെന്നും ഇവിടെ എങ്ങനെ ആളുകള്‍ ബിസിനസ് ചെയ്യുമെന്നും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തൊടുപുഴയിലെ കൊച്ചിന്‍ ഗ്രാനൈറ്റ്‌സില്‍ നിന്ന് കുമളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കൊണ്ടുവന്ന ടൈലുകള്‍ ഇറക്കുന്നത് സിഐടിയുക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഹര്‍ജിക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനും പോലീസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇവിടെ എങ്ങനെയാണ് ബിസിനസ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. ഈ സാഹചര്യത്തില്‍ ഇവിടെങ്ങനെ തൊഴില്‍ ലഭ്യമാക്കും, ഇതാണോ ബിസിനസ് സൗഹൃദമായ സാഹചര്യമെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു.

ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നേരിട്ട് ഹാജരായ സിഐ വി.കെ. ജയപ്രകാശിനോട് എന്തുകൊണ്ടാണ് സംരക്ഷണം നല്‍കാത്തതെന്ന് കോടതി ചോദിച്ചു. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നതിനാലാണെന്നായിരുന്നു മറുപടി. ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ നേരിടേണ്ടത് പോലീസിന്റെ ചുമതലയാണെന്ന് കോടതി പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കാതിരിക്കാനുള്ള കാരണമായി ഇതു പറയേണ്ട. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ കോടതിക്കറിയാമെന്നും  ഇത്തരം നടപടികള്‍ വെറുതേ വിടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അടുത്ത ദിവസം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ സി.ഐ. നേരിട്ട് ഹാജരായി സ്വീകരിച്ച നടപടി വിശദീകരിക്കണം, സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.

സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാന്‍ 26 എ കാര്‍ഡ് കൊച്ചിന്‍ ഗ്രാനൈറ്റ്‌സിനുണ്ടെങ്കിലും രണ്ടു തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളതെന്ന് പോലീസ് അറിയിച്ചു. ഇവരെ വച്ച് ലോഡ് ഇറക്കാന്‍ കഴിയില്ല. യൂണിയനുകള്‍ എതിര്‍ക്കുമെന്നതിനാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാനിടയുണ്ട്. ഇടുക്കി എസ്പിയും സിഐയും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അടിയന്തര മീറ്റിങ്ങ് കാരണം എസ്പിക്ക് ഹാജരാകാന്‍ കഴിയില്ലെന്നും പോലീസ് വിശദീകരണം നല്‍കിയിരുന്നു.

ഡിസംബര്‍ ഏഴിനാണ് കുമളി സ്‌കൂളിലേക്ക് കണ്ടെയ്‌നറില്‍ ടൈലുകള്‍ എത്തിച്ചത്. കൊച്ചിന്‍ ഗ്രാനൈറ്റ്‌സ് തങ്ങളുടെ തൊഴിലാളികളെ ഉപയോഗിച്ച് 75 ശതമാനം ലോഡും ഇറക്കി കഴിഞ്ഞപ്പോള്‍ സിഐടിയു യൂണിയനില്‍ നിന്നുള്ള നാലുപേരെത്തി തടഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തി. ഇടുക്കി എസ്പിയോടും കുമളി സിഐയോടും ലോഡ് ഇറക്കാന്‍ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഡിസംബര്‍ 12ന് നിര്‍ദേശിച്ചു. സിഐടിയുവിന്റെ തൊഴിലാളികള്‍ വീണ്ടും തടഞ്ഞെങ്കിലും പോലീസ് സംരക്ഷണം നല്‍കിയില്ല. വീണ്ടും ഹര്‍ജിക്കാര്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ ലോഡ് ഇറക്കാന്‍  പോലീസ് മതിയായ സംരക്ഷണം നല്‍കണമെന്ന് പിന്നെയും നിര്‍ദേശിച്ചു. രണ്ട് ഉത്തരവുകളും പാലിച്ചില്ല. ഒരു മാസമായി സ്‌കൂളില്‍ കിടക്കുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകളും യൂണിയന്‍കാര്‍ നശിപ്പിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.