Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ ശക്തി

അനിലന്‍ നമ്പൂതിരി by അനിലന്‍ നമ്പൂതിരി
Jan 10, 2020, 07:12 am IST
in Samskriti

ആകാശമാര്‍ഗേ സഞ്ചരിക്കുകയായിരുന്ന നാരദര്‍,  താഴെ കൊടുംകാട്ടില്‍ തപസ്സില്‍ മുഴുകിയ ഒരു സംന്യാസിവര്യനെ  കണ്ടു. സദാ സമയവും ലോകത്രയത്തിലൂടെ സഞ്ചരിക്കുന്ന നാരദമുനിക്കു ഈ സാധു സംന്യാസിയോട് അനുകമ്പ തോന്നി. സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട നാരദര്‍ അദ്ദേഹം മിഴി തുറക്കും വരെ അവിടെ  ഇരുന്നു. അലപം നേരം കഴിഞ്ഞ് ഏതോ ഉള്‍വിളിയാല്‍ സംന്യാസി കണ്ണ് തുറന്നു. തൊട്ടു മുന്നില്‍ വിഷ്ണു ഭക്തനായ നാരദ മുനി. സാഷ്ടാംഗം പ്രണമിച്ചു.

‘മഹാമുനേ,  അങ്ങ് ദിനം പ്രതി വൈകുണ്ഠനാഥനെ ദര്‍ശിക്കുന്നു. കൈലാസപതിയെ നമിക്കുന്നു. ബ്രഹ്മദേവനോട് വിവാദങ്ങള്‍ നടത്തുന്നു. അങ്ങയുടെ നാവില്‍ മഹാസരസ്വതി കുടിയിരിക്കുന്നു. എനിക്ക് വൈകുണ്ഠനാഥനെ ദര്‍ശിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളു. ആ സൗഭാഗ്യത്തിന് എത്ര കാലം ഞാന്‍ ഇനിയും കാത്തിരിക്കണമെന്ന് അങ്ങ് ഭഗവാനോട് ചോദിക്കുമോ?’ മുനിവര്യന്റെ അഭ്യര്‍ഥന നാരദമുനി കൈകൊണ്ടു. വൈകുണ്ഠത്തിലെത്തി, പാല്‍ക്കടലില്‍ അനന്തന് മേല്‍  യോഗനിദ്ര കൊള്ളുന്ന മഹാവിഷ്ണുവിന് മുന്നില്‍  താണ് തൊഴുതു നാരദര്‍ പറഞ്ഞു; ‘അങ്ങയെ ഒരു മാത്ര കാണാനായി കൊടുംകാട്ടില്‍ കഠിനതപം ചെയ്യുകയാണ് ഒരു മുനിവര്യന്‍. അങ്ങയുടെ ദര്‍ശന സൗഭാഗ്യത്തിനായി ഇനി എത്ര കാലം അയാള്‍ കാത്തിരിക്കണം? അയാള്‍ക്ക് അതറിയുവാന്‍ ജിജ്ഞാസയുണ്ട്’ . അതുകേട്ടു ഭഗവാന്‍ പറഞ്ഞു;’അയാള്‍ ഇരിക്കുന്ന മരത്തില്‍ എത്രയെണ്ണം ഇലയുണ്ടോ അത്രയും കാലം  തപസ്സു ചെയ്യട്ടെ.’ ഭഗവാന്റെ വാക്കുകള്‍ കേട്ട് നാരദര്‍ സഹാനുഭുതിയോടെ മൊഴിഞ്ഞു. ‘ഭഗവാനെ അത്രയും കാലം കാത്തിരിക്കാന്‍ പറയുന്നത് ശരിയാണോ?’

 ഭഗവാന്‍ ഇങ്ങനെ ചോദിച്ചു; ‘എന്റെ  ദര്‍ശനം അത്ര സുഗമമാണോ നാരദരെ?’ഭഗവാന്റെ മറുചോദ്യത്തിനു ഉത്തരം പറയാനാകാതെ നാരദര്‍ നേരെ മുനിവര്യന്റെ അടുത്തെത്തി. ഭഗവാന്റെ അരുളപ്പാട് വ്യസനസമേതം അറിയിച്ചു. കേട്ട മാത്രയില്‍ ആ മുനിപുംഗവനു ഏറെ സന്തോഷമായി. ഭഗവദ്‌നാമങ്ങള്‍ ഉറക്കെ പറഞ്ഞു കൊണ്ടു സന്തോഷാശ്രുക്കള്‍  പൊഴിച്ച് ഭഗവാനെ സ്തുതിച്ചു. 

‘മഹാമുനി അങ്ങേക്ക് കോടി കോടി പ്രണാമം. ഭഗവന്‍ എനിക്ക് ദര്‍ശനം തരാന്‍ സമ്മതം മൂളിയല്ലോ. ഇതില്‍പ്പരം മഹാഭാഗ്യം എനിക്കെന്തുണ്ട്. എന്റെ  തപസ്സ് അതിന്റെ ലക്ഷ്യം കണ്ടു’  സംന്യാസി വീണ്ടും തപസ്സില്‍ മുഴുകി.പെട്ടന്ന് ആയിരം കോടി സൂര്യന്മാര്‍ ഒന്നിച്ചു ഉദിച്ചുയര്‍ന്ന പോലൊരു പ്രകാശധാരയാല്‍ കാനനം തിളങ്ങി. വൈകുണ്ഠനാഥന്‍ സംന്യാസിക്കു മുന്നില്‍ പ്രത്യക്ഷനായി. നാരദമുനി അമ്പരന്നു. ‘ഭഗവാനെ എന്താണിത്!  ആയിരം കോടി വര്‍ഷം കഴിഞ്ഞേ ഈ മഹാനുഭാവന് അങ്ങ് ദര്‍ശനം നല്കുകയുള്ളൂ എന്ന് പറഞ്ഞല്ലോ?’  ‘ശരിയാണ് നാരദരെ, പക്ഷെ ഞാന്‍ പറഞ്ഞ കാലപരിധി കേട്ടിട്ടും ഭക്തിയില്‍ ലയിച്ച ആ മനസ്സ് തളര്‍ന്നില്ല.  തപസ്സ് ഉപേക്ഷിച്ചില്ല. പകരം ഇന്നല്ലെങ്കില്‍ നാളെ എന്റെ ദര്‍ശനം സിദ്ധിക്കുമെന്ന വിശ്വാസം അദ്ദേഹത്തിന്റെ  തപസ്സിന് ആക്കം കൂട്ടി. വര്‍ഷങ്ങള്‍ എത്രയായാലും ക്ഷമയോടെ, ശ്രദ്ധയോടെ എന്നെ സ്തുതിച്ച് കാത്തിരിക്കാന്‍ ആ ഭക്തമനസ്സ് തയ്യാറായി. ആ വിശ്വാസത്തിന് മുന്നില്‍ എനിക്ക് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല’. ഉറച്ച വിശ്വാസവും പരിപൂര്‍ണ അര്‍പ്പണവും ഭഗവാനെ ഭക്തന്റെ വരുതിക്കുള്ളില്‍ കൊണ്ടു വരും. വിശ്വാസത്തിന്റെ ശക്തിക്ക് മുന്നില്‍ ഭഗവാനു പോലും പിടിച്ചു നില്‍ക്കാനാവില്ല ‘ . ഭഗവാന്റെ മൊഴികള്‍ കേട്ട്, നാരദരുടെ അമ്പരപ്പ് മാറി നാരായണനെ പാടിപുകഴ്‌ത്തിക്കൊണ്ടിരുന്നു വീണാധാരി…

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ

ഹരേ കൃഷ്ണ ഹരേ കൃഷ്ണ 

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.