Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനുമാസക്കുളിര്‍ ചൂടി തിരുവാതിരയെത്തി

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jan 9, 2020, 07:04 am IST
in Samskriti

മൂര്‍ത്തിത്രയത്തില്‍  സംഹാരമൂര്‍ത്തിയായ പരമശിവന്റെ ജന്മനാളാണ് ധനുമാസത്തിലെ തിരുവാതിര. വ്രതമെടുത്ത് എട്ടങ്ങാടിയൊരുക്കി വീട്ടുമുറ്റത്ത് ആട്ടവും പാട്ടുമായി, പാതിരാപ്പൂചൂടി മലയാളിമങ്കമാര്‍ മതിമറന്നാഘോഷിക്കുന്ന തിരുവാതിരനാള്‍. തമിഴ് ജനതയുടെയും പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്.  ആഘോഷം നമുക്ക് തിരുവാതിരകള്‍ വേറെയുണ്ട്. പൂത്തിരുവാതിര, പുത്തന്‍ തിരുവാതിര, ആഘോഷദിവസങ്ങളിലെ തിരുവാതിരക്കളി എന്നിവ. എന്നാല്‍ ധനുമാസ കുളിരുമായി എത്തുന്ന തിരുവാതിരയാണ് എല്ലാത്തിനും ആധാരം. കൃഷ്ണനെ ഭര്‍ത്താവായി  ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാത്യായനീപൂജ നടത്തിയ ദിവസമാണെന്ന സങ്കല്‍പ്പവും ഇതിന്റെ ഐതിഹ്യമാണ്. 

വ്രതാനുഷ്ഠാനം

തിരുവാതിര വ്രതം മകയിരം നക്ഷത്രത്തില്‍ തന്നെ ആരംഭിക്കുന്നു. ഈ വര്‍ഷം  1195 ധനു 23  പകല്‍ 3 മണി 51 മിനിറ്റ് മുതല്‍ മകയിരം നക്ഷത്രം ഉദിക്കും. ധനു 24 ന്  പകല്‍ 3 മണി 37 മിനിട്ട് വരെ ഇത് തുടരും. അതു കഴിഞ്ഞാണ് തിരുവാതിര ഉദിക്കുക. തിരുവാതിര പുഴുക്ക്, എട്ടങ്ങാടി, കൂവക്കുറുക്ക് എന്നിവയാണ് തിരുവാതിര നിവേദ്യങ്ങള്‍. എട്ടങ്ങാടി തിരുവാതിരയ്‌ക്ക് മാത്രമായിട്ടുള്ള വിഭവമാണ്. 

കടല, ചെറുപയര്‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, വന്‍പയര്‍ എന്നീ ധാന്യങ്ങളും അതിന്റെ കൂടെ കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ്, കൂര്‍ക്ക തുടങ്ങിയവയും ചേര്‍ത്ത് പാകം ചെയ്യുന്നതാണ് എട്ടങ്ങാടി നിവേദ്യം. ഇതില്‍ ധാന്യങ്ങള്‍ പുഴുങ്ങിയും, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ചുട്ട് എടുത്തുമാണ് ഉപയോഗിച്ചിരുന്നത്. 

വ്രതം നോല്‍ക്കുന്ന യുവതികള്‍ മുറ്റത്ത് വിളക്ക് വെച്ച് ഗണപതി സ്തുതി പാടിയായിരുന്നു എട്ട് അങ്ങാടി നിവേദിച്ചിരുന്നത്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി എല്ലാവരും ഇത് ഭക്ഷിക്കുകയും ചെയ്തിരുന്നു.അന്ന് ഒരു ഗ്രാമത്തിലെ സ്ത്രീകള്‍ ഏതെങ്കിലും ഒരു തറവാട് മുറ്റത്ത് ഒത്തുകൂടി ആണ് ഇതെല്ലാം ചെയ്തിരുന്നത്. സ്ത്രീകളുടെ ഉത്സവമാണ് തിരുവാതിര എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. പത്തുനാള്‍ മുമ്പേ സ്ത്രീകള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പുഴയിലോ കുളത്തിലോ പോയി മുങ്ങി കുളിച്ച് അലക്കിയ വസ്ത്രം ധരിച്ച് നെറ്റിയില്‍ മഞ്ഞളും ചന്ദനവും കൊണ്ട് കുറിതൊട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാര്‍ത്തി ദശപുഷ്പം ചൂടുമായിരുന്നു. പാതിരാപ്പൂ ചൂടല്‍ അഥവാ ദശാപുഷ്പം ചൂടുന്നത് തിരുവാതിരയിലെ പ്രധാന ചടങ്ങാണ്. കറുക, കൈയോന്നി, മുക്കൂറ്റി, നിലപ്പന, ഉഴിഞ്ഞ,ചെറൂള തിരുതാളി, മുയല്‍ച്ചെവി, കൃഷ്ണകാന്തി, പൂവാംകുരുന്നില എന്നിവയാണ് ദശപുഷ്പങ്ങള്‍.

മകയിരം നാളിലും രാവിലെ തേച്ച് കുളി നിര്‍ബന്ധമാണ്. ഉച്ചയ്‌ക്ക് സദ്യ. രാത്രി എട്ടങ്ങാടി നിവേദ്യം., കരിക്കും, നേത്രപ്പഴവും ആകാം, അരി അഹാരം കഴിക്കാന്‍ പാടില്ല. എന്നാല്‍ ചാമ അരിയോ, ഗോതമ്പരിയുടെയോ, ചോറോ, കഞ്ഞിയോ കഴിക്കാം. പൂര്‍വികര്‍ ധനുമാസത്തിലെ അശ്വതിനാള്‍ മുതല്‍ തിരുവാതിര നോയമ്പ് എടുത്തിരുന്നു. ഇപ്പോള്‍ അത് മകയിരം,തിരുവാതിര എന്നീ രണ്ട് ദിവസമായി ചുരുങ്ങി. മംഗല്യവതികളായ സ്ത്രീകള്‍ നെടുമാംഗല്യത്തിനും, കന്യകമാര്‍ വിവാഹസ്വപ്‌നം പൂവണിയാനും ഈ നോയമ്പ് നോക്കാറുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.