Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംജിയില്‍ ഗവര്‍ണറുടെ ഇടപെടല്‍ സിന്‍ഡിക്കേറ്റിന്റെ പിടി അയയുന്നു; വിസി സ്വതന്ത്രനാകുന്നു

അനൂപ് ജി. by അനൂപ് ജി.
Jan 8, 2020, 09:24 am IST
in Kerala

കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനത്തോടെ എംജി സര്‍വകലാശാലയുടെ ഭരണത്തില്‍ ഇടത് സിന്‍ഡിക്കേറ്റിനുണ്ടായിരുന്ന അമിത സ്വാധീനം നഷ്ടപ്പെടുന്നു. സിന്‍ഡിക്കേറ്റിന്റെ നിയന്ത്രണത്തില്‍ നിന്ന് സര്‍വകലാശാലാ ഭരണം വൈസ് ചാന്‍സലറുടെ കൈയിലെത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പരീക്ഷാ

ബോര്‍ഡ് ചെയര്‍മാനെ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി അടക്കം മുമ്പെടുത്ത വിവാദമായ പല തീരുമാനങ്ങളും പുനപ്പരിശോധിച്ചേക്കുമെന്നാണ് സൂചന. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ രണ്ട് ജീവനക്കാരുടെ നടപടി പിന്‍വലിക്കുന്നതും പരിഗണനയിലാണ്. സര്‍വകലാശാല ഭരണത്തില്‍ സ്വതന്ത്രമായും നീതിയുക്തമായും തീരുമാനങ്ങളെടുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ഇനി കഴിയുമെന്നാണ് അക്കാദമിക് സമൂഹം പറയുന്നത്. 

മാര്‍ക്ക് ദാനത്തിലൂടെ നേട്ടമുണ്ടാക്കിയ വിദ്യാര്‍ഥികളുടെ എണ്ണമെടുത്തപ്പോഴുണ്ടായ പിഴവിന്റെ പേരിലാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് വൈസ് ചാന്‍സലറെ നേരിട്ട് ബോധ്യപ്പെടുത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ വഴിയൊരുങ്ങിയത്. ക്ലറിക്കല്‍ പിഴവിന്റെ പേരിലുള്ള സസ്‌പെന്‍ഷന്‍ മാര്‍ക്ക് ദാനത്തില്‍ നിന്ന് കൈകഴുകാനുള്ള സിന്‍ഡിക്കേറ്റിന്റെ അടവായാണ് വിലയിരുത്തിയത്. പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ നീക്കം ചെയ്തപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുകയോ വിശദീകരണം തേടുകയോ ചെയ്തില്ല. ആറ് സ്വാശ്രയ കോളേജുകളില്‍ എംകോം വൈവ നടത്താന്‍ തന്നെയും താന്‍ നിര്‍ദേശിച്ചയാളെയും  നിയോഗിക്കണമെന്ന സിപിഎം അധ്യാപക സംഘടനാ നേതാവിന്റെ ആവശ്യം പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ തള്ളിയതോടെയാണ് സിന്‍ഡിക്കേറ്റിന്റെ കണ്ണിലെ കരടായത്. 

അതേസമയം ഫലം പ്രസിദ്ധീകരിച്ച പരീക്ഷയ്‌ക്ക് വീണ്ടും മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്ത സിന്‍ഡിക്കേറ്റ് നടപടി എല്ലാ സര്‍വകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു. ഈ നടപടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തള്ളിപ്പറഞ്ഞതും ഈ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും മാര്‍ക്ക് ദാനത്തെ തള്ളിയിരുന്നു.

സര്‍വകലാശാലയുടെ ഭരണത്തില്‍ ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമവും ചട്ടവും ലംഘിക്കരുതെന്ന ഗവര്‍ണറുടെ മുന്നറിയിപ്പ് ഇടത് സിന്‍ഡിക്കേറ്റിന് കനത്ത പ്രഹരമായിരുന്നു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സര്‍വകലാശാലകളുടെ ഭരണത്തില്‍  ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകടത്തുന്നതും അവസാനിക്കുമെന്നാണ് അക്കാദമിക് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സര്‍വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണറുടെ സന്ദര്‍ശനത്തോടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വൈസ് ചാന്‍സലര്‍മാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകരുതെന്ന സന്ദേശവും ഗവര്‍ണറുടെ സന്ദര്‍ശനത്തിലൂടെ നല്‍കി. ഗവര്‍ണറുടെ സന്ദര്‍ശനത്തെയും അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചും സിന്‍ഡിക്കേറ്റിലെ ഒരംഗവും പ്രതികരിച്ചിട്ടില്ല. 

എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് സിന്‍ഡിക്കേറ്റംഗം തന്നെ ചോദിച്ച് വാങ്ങിയ സംഭവത്തില്‍ നടപടിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മൂല്യനിര്‍ണയത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിച്ച ഈ സംഭവത്തില്‍ സിന്‍ഡിക്കേറ്റംഗത്തില്‍ നിന്ന് വിശദീകരണം പോലും ഇതുവരെ ചോദിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളത്തിന്റെ സ്വന്തം പരസ്യക്കാരന്‍; അന്തരിച്ച ടി.ഒ. ഫിലിപ്പിനെക്കുറിച്ചുള്ള ഓര്‍മകള്‍

Kerala

കേരള പൊലീസിന്റെ ഉന്നതതലത്തിൽ വൻ അഴിച്ചുപണി; ക്രമസമാധാന ചുമതല പി വിജയന്, എ.പി.ഷൗക്കത്തലി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ

Kerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Football

ഫിഫ ലോകകപ്പ് 2026: വേദികള്‍ തമ്മിലുള്ള ദൂരം ഒരു പ്രശ്‌നമാണ്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

പുതിയ വാര്‍ത്തകള്‍

ചൂടാശങ്ക; ലോകകപ്പ് വേദികളില്‍ കനത്ത ചൂടുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കേരളത്തിൽ മഴക്കെടുതി തുടരുന്നു: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തീരദേശത്ത് കടലാക്രമണ ജാഗ്രത

‘370 രൂപ ബിരിയാണി വിവാദം’:സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പ്രണീത് മോറെയ്‌ക്കും ഹിമാൻഷു ജാൻഗ്രയ്‌ക്കുമെതിരെ വനിതാ കമ്മീഷൻ

തളിപ്പറമ്പിലും മുനമ്പം മോഡല്‍; നഗരസഭ അടക്കം 400 ഏക്കര്‍ വഖഫ് സ്വത്തെന്ന് അവകാശം, പ്രതിഷേധ കൂട്ടായ്‌മയ്‌ക്ക് ബിജെപി

കെഇഎന്‍ കുഞ്ഞഹമ്മദിനെ സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ

അഭിനവ് അരുണ്‍, നിവേദ് വേണുഗോപാലന്‍, ആല്‍ഫ്രെഡ് ജെന്‍സണ്‍

കുസാറ്റ് ക്യാറ്റ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് അഭിനവ് അരുണിന്

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

ഭാരതീയ സംസ്‌കൃതിയിലെ ഷഡ്ദര്‍ശനങ്ങള്‍

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

ആസാം പട്ടിന്റെ വിസ്മയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.