Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ച് തവണ ‘പര്യായ പീഠം’

ഷാല്‍ രാമചന്ദ്രന്‍ by ഷാല്‍ രാമചന്ദ്രന്‍
Dec 30, 2019, 07:12 am IST
in Kerala

പുട്ടൂരിലെ രാമകുഞ്ചയില്‍ 1931 ലാണ് വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ ജനനം. പിതാവ് നാരായണാചാര്യയും മാതാവ് കമലമ്മയും വെങ്കിട്ടരാമന്‍ എന്നാണ് വിശ്വേശ തീര്‍ത്ഥ സ്വാമിക്ക് ആദ്യം നാമകരണം ചെയ്തത്. 1938ല്‍ എട്ടാമത്തെ വയസ്സില്‍ സന്ന്യാസ പാതയിലേക്ക് തിരിഞ്ഞതോടെയാണ് വിശ്വേശ തീര്‍ത്ഥ എന്ന പേര് സ്വീകരിച്ചത്. ഭണ്ഡാര്‍കേരി മഠത്തിലെ വിദ്യാമന്യ തീര്‍ത്ഥാരുവായിരുന്നു ഗുരു.

1522ല്‍ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള എട്ട് മഠങ്ങള്‍ക്കിടയില്‍ അധികാരം കൈമാറുന്ന സംവിധാനം ആരംഭിച്ചതിനു ശേഷം അഞ്ച് തവണ ‘പര്യായ പീഠം’ ലഭിച്ചത് സ്വാമിജിക്കു മാത്രം. 1954ലാണ് വിശ്വേശ തീര്‍ത്ഥ തീരദേശ മേഖലകളില്‍ ഹിന്ദു അനൂകൂല സമ്മേളനങ്ങള്‍ ആരംഭിച്ചത്. ശേഷം അദ്ദേഹം 1954ല്‍ തന്നെ ഉഡുപ്പിയില്‍ അഖിലേന്ത്യാ മാധവ സമ്മേളനവും സംഘടിപ്പിച്ചു. ഇതിന് ശേഷം നിരവധി പരിപാടികളാണ് സ്വാമിയുടെ നേതൃത്വത്തില്‍ സംസ്ഥനത്ത് നടന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ സ്വാമി രാമജന്മഭൂമി പ്രസ്ഥാനവുമായും വിശ്വഹിന്ദു പരിഷത്തുമായും ഗോരാക്ഷാപ്രസ്ഥാനവുമായും വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

ഹിന്ദുസമൂഹത്തിലെ ദളിത് വിഭാഗങ്ങളുടെ നന്മയ്‌ക്കായി സ്വാമിജി നിരന്തരം പ്രയത്‌നിച്ചു. ദളിതരെ അപമാനിക്കുന്നത് സനാതന ധര്‍മത്തെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പലപ്പോഴും സ്വാമിജി പറഞ്ഞിരുന്നു. ദളിത് കോളനികളിലൂടെ സ്വാമിജി നടത്തിയ പദയാത്ര ശ്രദ്ധേയമായിരുന്നു. ദളിതര്‍ക്കു വേണ്ടി ഉപവാസമനുഷ്ഠിച്ചിട്ടുണ്ട്. 

രാമനാഥപുരത്ത് മതപരിവര്‍ത്തനത്തിന് വിധേയരായ ദളിതരെ സ്വാമിജി ഹിന്ദുധര്‍മത്തിലേക്ക് തിരികെ കൊണ്ടുവന്നത് രാജ്യത്തു തന്നെ ഹിന്ദുനവോത്ഥാനത്തിന് കരുത്തു പകര്‍ന്ന സംഭവങ്ങളിലൊന്നാണ്. 

1975ല്‍ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ച് ഭരണാധികാരികള്‍ക്ക് കത്തെഴുതിയ അദ്ദേഹം ഇതിന്റെ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കാന്‍ തയാറാണെന്നും അറിയിച്ചിരുന്നു. എല്ലാം തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയായിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്നതിനായി ബെംഗളൂരുവില്‍ ശ്രീകൃഷ്ണ സേവാശ്രമവും, ഉഡുപ്പിയില്‍ ശ്രീകൃഷ്ണ ചികിത്സാലയവും സ്ഥാപിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം നിരീക്ഷിക്കുന്നതിനായി രാമജന്മഭൂമി ട്രസ്റ്റിന്റെ മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയായും സ്വാമിയെ പരിഗണിച്ചിരുന്നു. എല്ലാ ജാതികളോടും മതങ്ങളോടും തുല്യ പരിഗണനയോടെ നിലനിന്നിരുന്ന വിശ്വേശ തീര്‍ത്ഥ സ്വാമി ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനാല്‍ താന്‍ എല്ലായ്‌പ്പോഴും സമത്വത്തിനായി പോരാടുമെന്നാണ് സ്വാമി പറഞ്ഞിരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും
India

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.