Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ തടങ്കല്‍പ്പാളയങ്ങള്‍; മുഖ്യമന്ത്രിയുടെ വിശദീകരണത്തിലും പൊരുത്തക്കേടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2019, 06:26 am IST
in Kerala

തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ നിന്നു നുഴഞ്ഞുകയറുന്നവരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ തടങ്കല്‍പ്പാളയങ്ങളുണ്ടെന്ന വാര്‍ത്തയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തിലും പൊരുത്തക്കേടുകള്‍ ഏറെ. തടങ്കല്‍പ്പാളയം സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന് പങ്കില്ലെന്ന് വ്യക്തമാക്കാനിറക്കിയ പ്രസ്താവനയാണ് പിണറായി സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിക്കുന്നത്.

വിശദീകരണത്തിലെ ചില പരാമര്‍ശങ്ങളാണ് പിണറായി സര്‍ക്കാരിനെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. അത് ഇങ്ങനെ. ‘കേന്ദ്രം 2012 ല്‍ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ (ഓര്‍മ്മപ്പെടുത്തല്‍ കത്തുകള്‍) തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ല’ . 

ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. അടുത്ത മൂന്നു മാസത്തിനകമാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അപ്പോള്‍ മുതല്‍ കഴിഞ്ഞ മൂന്നര വര്‍ഷക്കാലം കേന്ദ്രത്തില്‍ നിന്നയച്ച കത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എന്താണ് മറുപടി നല്‍കിയത് എന്ന് വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച് യാതൊരു ഫയലും മന്ത്രിമാര്‍ കണ്ടിട്ടില്ലെന്നു പറയുമ്പോള്‍ ഗൗരവമുള്ള പ്രശ്‌നം മന്ത്രിമാര്‍ അറിയാതെ കൈകാര്യം ചെയ്യപ്പെടുകയാണെന്നും വ്യക്തമാക്കുന്നു. 

‘കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് അതിക്രമിച്ച് കടക്കുന്നവരെ പാര്‍പ്പിക്കാന്‍’ എന്ന് അന്നത്തെ കത്തില്‍ പറയുന്നു. അതായത് ‘അനധികൃത കുടിയേറ്റക്കാരെ’ എന്ന് വ്യക്തം. എങ്കില്‍ പിന്നെ എന്തിനാണ് പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്നതെന്ന സംശയവും നിലനില്‍ക്കുന്നു. ‘2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്‌ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു നല്‍കുകയാണ്’ എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഏഴ് വര്‍ഷമായി സംസ്ഥാനത്ത് ഇത് സംബന്ധിച്ച് കത്ത് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു.  എന്നാല്‍ മൂന്നര വര്‍ഷമായി ഭരണത്തിലിരുന്നിട്ടും ഇപ്പോഴത്തെ സാഹചര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ തങ്ങളുടെ നടപടികള്‍ നിര്‍ത്തിവയക്കുന്നത്. അതുവരെ ഫയലുകളില്‍ തീരുമാനമെടുക്കുന്നുണ്ടായിരുന്നു എന്ന് സര്‍ക്കാര്‍ പറയാതെ പറയുന്നത്. 

തടങ്കല്‍ പാളയത്തിനായി വാടകകെട്ടിടം സാമൂഹ്യക്ഷേമ വകുപ്പ് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇക്കാര്യം ആഭ്യന്തര വകുപ്പിനെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. മാത്രമല്ല ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരാനും തീരുമാനിച്ചു. ജയിലിലുള്ള വിദേശികളുടെ കണക്ക് ജയില്‍ വകുപ്പ് നല്‍കിയില്ലെന്ന വിവരവും സാമൂഹ്യക്ഷേമ വകുപ്പ് ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നെന്നും നവംബര്‍ 26ന് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

തടങ്കല്‍പ്പാളയം യുപിഎ സര്‍ക്കാരിന്റെ തന്നെ: കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: രാജ്യത്ത് തടങ്കല്‍പ്പാളയങ്ങള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത് യുപിഎ സര്‍ക്കാര്‍ തന്നെയെന്ന് സമ്മതിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. 

യുപിഎ സര്‍ക്കാരിന്റെ കാലത്തും തടങ്കല്‍പ്പാളയം ഉണ്ടായിരുന്നുവെന്നും അത് രേഖകളില്ലാത്ത അനധികൃത വിദേശികളെ താമസിപ്പിക്കാനായിരുന്നുവെന്നും വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.