Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യെദിയുരപ്പയെ ആക്രമിക്കാന്‍ കേരളാ പോലീസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിഷേധക്കാര്‍ക്കും റൂട്ട് മാപ്പുകള്‍ കൈമാറി; വെളിപ്പെടുത്തലുമായി ഒരു വിഭാഗം പോലീസുകാര്‍

അനീഷ് അയിലം by അനീഷ് അയിലം
Dec 25, 2019, 09:24 pm IST
in Kerala

തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി യെദിയുരപ്പയ്‌ക്കു നേരെ ആക്രമണമുണ്ടായതിന് പിന്നില്‍ സംസ്ഥാന പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതര സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നാല്‍ സുരക്ഷ നല്‍കുന്നതും റൂട്ട് നിശ്ചയിക്കുന്നതും സമയം തീരുമാനിക്കുന്നതുമെല്ലാം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗവും സെക്യൂരിറ്റി ചുമതലയുള്ള എസ്പിയുമാണ്.  ഇതിലെ സെക്യൂരിറ്റി വിഭാഗത്തിനാണ് റൂട്ട് നിര്‍ണയത്തിന്റെ പൂര്‍ണച്ചുമതല. 

സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ജനങ്ങള്‍ക്ക് യാതൊരു കാരണവശാലും യാത്രാ റൂട്ടിന്റെ വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ഇക്കാര്യത്തില്‍ പൂര്‍ണ വീഴ്ചയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനുണ്ടായത്. അവര്‍ തന്നെയാണ് അക്രമികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതെന്ന് പോലീസിലെ ഒരു വിഭാഗം പറയുന്നു. 23 ന് രാത്രി തന്നെ യെദിയുരപ്പയ്‌ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധമുണ്ടായി. ഇന്നലെ രാവിലെ വിമാനത്താവളത്തിലും സുരക്ഷാ വീഴ്ചയുണ്ടായി. യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനത്തിന് അടുത്തു വരെയെത്തി. എന്നിട്ടും കണ്ണൂരിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം നിര്‍ദേശിച്ചില്ല.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാടായിക്കാവിലേക്കും വൈകിട്ട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കും പോകുന്ന വിവരം പോലീസിന് മാത്രമാണ് അറിവുണ്ടായിരുന്നത്. സ്വകാര്യ സന്ദര്‍ശനമായിരുന്നതിനാല്‍ അദ്ദേഹം തിരുവന്തപുരത്ത് പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്ന സമയം പോലും തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞത് അദ്ദേഹം എത്തുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പാണ്. 

എന്നാല്‍ കണ്ണൂരില്‍ വിമാനമിറങ്ങുന്ന സമയം മുതല്‍ പോകുന്ന റൂട്ട് പോലും പ്രതിഷേധക്കാര്‍ക്ക് ലഭിച്ചു. മാടായിക്കാവിലേക്ക് പോകാന്‍ നിരവധി വഴിയുണ്ടെങ്കിലും രാവിലെ മുതല്‍ പഴയങ്ങാടിയില്‍ എസ്എഫ്‌ഐ-യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ നിലയുറപ്പിച്ചിരുന്നു. ഒപ്പം ചില മാധ്യമ പ്രവര്‍ത്തകരും. എന്നിട്ടും ഈ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തില്ല. റൂട്ട് മാറ്റാനോ അക്രമികളെ നീക്കാനോ നടപടി സ്വീകരിച്ചില്ല. യെദിയുരപ്പ സമീപത്തെ പോലീസ് സ്റ്റേഷന്‍ പരിധി കടന്ന വിവരം പോലും പ്രതിഷേധക്കാര്‍ക്ക് ചോര്‍ത്തി നല്‍കി. ഇതനുസരിച്ചാണ് അക്രമികള്‍ വാഹനത്തിനു നേരെ ചാടിവീണത്. മാത്രമല്ല എസ്‌കോര്‍ട്ട് വാഹനം നിര്‍ത്തി കൊടുത്ത് അക്രമികളെ സഹായിച്ചു. 

തിരക്കുള്ള സ്ഥലമായിട്ടുപോലും പോലീസിനെ ഗതാഗത  നിയന്ത്രണത്തിന് നിയോഗിച്ചില്ല. അക്രമികള്‍ ചാടിവീണ ശേഷമാണ് പോലീസ് എത്തിയത്. ഇതെല്ലാം നടപ്പായത് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പോലീസുകാര്‍ തന്നെ സമ്മതിക്കുന്നു.  നേരത്തെ കേരള മുഖ്യമന്ത്രിയുടെ റൂട്ട്  ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.