Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനദീപം ജ്വലിക്കുന്നതെപ്പോള്‍?

കസ്തൂരി by കസ്തൂരി
Dec 21, 2019, 05:04 am IST
in Samskriti

ആത്മാവ് വിശ്വം മുഴുവന്‍  നിറഞ്ഞിരിക്കുന്നു. പക്ഷെ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കാത്തത് ജ്ഞാനക്കണ്ണില്ലാത്തതുകൊണ്ടുമാത്രമാണ്. 

തന്റെ ജ്ഞാനക്കണ്ണ് ഒന്ന് തുറന്ന് കിട്ടണമെന്ന് സാധകന് ഒരിക്കല്‍ മോഹമുണ്ടായി. അതിലേക്കായി ഒരു ഗുഹയില്‍ തപസ്സ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മഹര്‍ഷിയ അയാള്‍ സമീപിച്ചു. ദൂരെ ഒരു വെളിച്ചം കണ്ടു അതിനെ ലക്ഷ്യമാക്കി അയാള്‍ നടന്നു. പക്ഷെ അടുത്തെത്തുംതോറും അത് മങ്ങിമങ്ങിവന്നു.  ഒടുവില്‍ തീരെ കെട്ടടങ്ങി. ഇരുട്ടത്ത് പേടികൊണ്ട് അയാല്‍ നമശ്ശിവായ എന്ന് ഉറക്കെ ജപിച്ചു. ദൂരെ ഇരുന്നിരുന്ന താപസന്‍ ഇതുകേട്ട് ആരാണ് വന്നതെന്ന് ചോദിച്ചു. വന്നയാള്‍ താന്‍ ആരാണെന്നും തന്റെ ആഗമനോദ്ദേശ്യം എന്താണെന്നും മറ്റും പറഞ്ഞു. അതുകേട്ടപ്പോള്‍ താപസന്‍ – ‘ശരി, അതെല്ലാം പിന്നെ പറയാം ഇപ്പോള്‍ അണഞ്ഞുപോയ ഈ വിളക്ക് കൊളുത്തൂ’ എന്ന് പറഞ്ഞു. വെറും വായു ഭക്ഷണംകൊണ്ടുമാത്രം ജീവിച്ചിരിക്കുന്ന ഈ താപസന് പരഹൃദയ ജ്ഞാനമുണ്ടായിരിക്കുന്നു. വന്നയാള്‍ ഒരു തീപ്പെട്ടിയിലെ കോല്‍ മുഴുവന്‍ ഉരച്ചുകത്തിക്കാന്‍  നോക്കിയിട്ടും തീ കത്തിയില്ല എന്ന വിവരം ഗുരുവിനെ അറിയിച്ചു. വിളക്കില്‍ എണ്ണയുണ്ടോ എന്ന് നോക്കാന്‍ അദ്ദേഹം പറഞ്ഞു. എണ്ണയില്ല, അതില്‍ വെള്ളമാണുള്ളത് എന്നായിരുന്നു മറുപടി. ശരി ആ വെള്ളം കളഞ്ഞിട്ട് അതില്‍ എണ്ണയൊഴിച്ച് തീ കത്തിക്കുവാന്‍ പറഞ്ഞു. അങ്ങനെ ചെയ്തിട്ടും വിളക്ക് കത്തിക്കുവാന്‍ സാധിച്ചില്ല. അപ്പോള്‍ ഗുരു പറഞ്ഞു, ആ തിരി ഇത്രയുംനേരം വെള്ളത്തില്‍ കിടന്നതിനാലായിരിക്കും കത്താത്തത്. അതിലെ വെള്ളമെല്ലാം പിഴിഞ്ഞുകളഞ്ഞ് നല്ലപോലെ ഉണക്കി എണ്ണയില്‍ ഇട്ടശേഷം കത്തിച്ചുനോക്കാന്‍. അങ്ങനെ ചെയ്തപ്പോള്‍ അതുകത്തി. ആഗതന്‍ തന്റെ അഭിലാഷം ഗുരുവിനെ അറിയിച്ചു. ഗുരുപറഞ്ഞു, താന്‍ ഇത്രയും നേരം പറഞ്ഞത് അയാളുടെ ചോദ്യത്തിന് തക്ക ഉത്തരമായിരുന്നുവെന്ന്. പക്ഷെ തനിക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധിശക്തി ഇല്ലാതിരുന്നതിനാല്‍ ഒന്ന് വിസ്തരിച്ച് പറഞ്ഞുതരണേ എന്ന് അയാള്‍ പ്രാര്‍ത്ഥിച്ചതിനനുസരിച്ച് ഗുരു പറഞ്ഞു, നിങ്ങളുടെ ഹൃദയമാകുന്ന വിളക്കുപാത്രത്തില്‍ ജീവനാകുന്ന തിരിയുണ്ട്. ആ ജീവന്‍ – തിരി – ഇത്രയും നാള്‍ ഇന്ദ്രിയസുഖങ്ങളാകുന്ന വെള്ളത്തില്‍ കുതിര്‍ന്നുകിടക്കുകയാണ്. അതിനാലാണ് ജ്ഞാനദീപം കൊളുത്താന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത്. ആഗ്രഹങ്ങളാകുന്ന ആ വെള്ളത്തെ ഹൃദയമാകുന്ന ആ പാത്രത്തില്‍നിന്നും നിശ്ശേഷം നീക്കംചെയ്യുക.  അനന്തരം നാമസ്മരണ എന്ന എണ്ണയൊഴിച്ച് ആ ഹൃദയ പാത്രത്തില്‍ നിറയ്‌ക്കുക. ആഗ്രഹങ്ങളില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്ന ജീവനാകുന്ന തിരിയെ നല്ലപോലെ പിഴിഞ്ഞ് ആഗ്രഹങ്ങളാകുന്ന വെള്ളത്തിന്റെ നനവ് നിശ്ശേഷം മാറ്റി വൈരാഗ്യം എന്ന വെയിലത്തുണക്കി നാമസ്മരണ ഭക്തി, എന്ന എണ്ണയില്‍ മുക്കിയിടുക. 

പിന്നെ നിങ്ങള്‍ എന്റെയടുത്ത് വീണ്ടും വരിക. അപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ ജ്ഞാനദീപം കത്തിക്കുകയും ജ്ഞാനക്കണ്ണ് തുറന്നുകാട്ടുകയും ചെയ്യും.’

(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)  

സമ്പാ:  എം. എസ്. സംഗമേശ്വരന്‍ 

ഫോണ്‍: 9447530446

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

പുതിയ വാര്‍ത്തകള്‍

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.