Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍ഭയയുടെ ആത്മാവിന് നീതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 06:51 am IST
inIndia

ന്യൂദല്‍ഹി: നിര്‍ഭയ എന്നാണ് ലോകം അവളെ വിളിച്ചത്. അടങ്ങാത്ത രോഷത്തിന്റെയും നൊമ്പരത്തിന്റെയും പ്രതീകമായിരുന്നു അവള്‍. 2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിന് ദല്‍ഹിയിലെ വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി. പതിമൂന്നു ദിവസം ജീവിന്‍ തിരിച്ചുപിടിക്കാന്‍ അവള്‍ പൊരുതിയപ്പോള്‍ ലോകം അവളെ നിര്‍ഭയ എന്നു വിളിച്ചു. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്‌ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി മരിച്ചത്. ഇതാ നിര്‍ഭയയുടെ ആത്മാവിന് നീതി കിട്ടുകയാണ്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. മറ്റു മൂന്നു പ്രതികളുടെയും പുനപ്പരിശോധനാ ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. നിര്‍ഭയ കേസില്‍ ആറു പേരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കി. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ സിങ് എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ ആദ്യം ഹൈക്കോടതിയും 2017ല്‍ സുപ്രീംകോടതിയും ശരിവച്ചു. 

നഗരം മാത്രമല്ല, രാജ്യം മുഴുവനും ഞെട്ടിയ പീഡന സംഭവത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 16നു പ്രതികളെ തൂക്കിലേറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനിടെയാണ് അക്ഷയ് കുമാര്‍ സിങ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. അതേസമയം, വധശിക്ഷ നടപ്പാക്കാനുള്ള തയാറെടുപ്പുകള്‍ തിഹാര്‍ ജയിലില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തൂക്കുകയര്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. തിഹാറില്‍ ആരാച്ചാര്‍മാര്‍ ഇല്ലാത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് കൊണ്ടുവരാന്‍ നടപടിയും തുടങ്ങി. അടിയന്തരമായി ആവശ്യപ്പെട്ടാലും രണ്ട് ആരാച്ചാര്‍മാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ യുപി പോലീസിനു കത്തു നല്‍കി. 

  തിഹാറിലെ ജയില്‍ നമ്പര്‍ മൂന്നിലാകും പ്രതികളെ തൂക്കിലേറ്റുക. നിര്‍ഭയ കേസില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്‌ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തതോടെ,ഹര്‍ജി നല്‍കിയതു തന്റെ അറിവോടെയല്ലെന്നും പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഇയാള്‍ പിന്നീട് രാഷ്‌ട്രപതിയോട് അഭ്യര്‍ഥിച്ചു. വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരും കോടതിയെ സമീപിച്ചിരുന്നു. 

2013 ജനുവരി 17: നിര്‍ഭയ കേസില്‍ ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ അറസ്റ്റിലായി.

2013 ജനുവരി 21: മറ്റു പ്രതികളും അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റി.

2013 മാര്‍ച്ച് 11: മുഖ്യപ്രതി ഡ്രൈവര്‍ രാം സിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കി.

2013 സെപ്റ്റംബര്‍ 13: നാലു പ്രതികളെ തൂക്കിക്കൊല്ലാന്‍ അതിവേഗ കോടതി വിധിച്ചു.

2014 മാര്‍ച്ച് 13: വധശിക്ഷ ഹൈക്കോടതി ശരിവച്ചു.

2017 മേയ് 5: നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചു.

2018 ജൂലൈ 9: വിധിക്കെതിരെ മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി.

2019 ഡിസംബര്‍ 18: അക്ഷയ് കുമാര്‍ സിങ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Kerala

മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ചു; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം; അന്വേഷണ ചുമതല ടി.വി. അനുപമയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.