Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുരോഹിതര്‍ ഉള്‍പ്പെട്ട പീഡനക്കേസുകള്‍ നടപടിയെടുക്കാതെ പൂഴ്‌ത്തി; ജനരോഷം ശക്തമായതോടെ ബിഷപ്പ് രാജിവെച്ചൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 01:36 pm IST
inWorld

വത്തിക്കാന്‍ സിറ്റി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയുണ്ടായ ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള കേസുകളില്‍ നടപടിയെടുക്കാതെ പൂഴ്‌ത്തിവെച്ച് വിവാദത്തിലായ വൈദികന്‍ രാജിവെച്ചൊഴിഞ്ഞു. യുഎസ് ബിഷപ് റിച്ചാര്‍ മാലോണാണ് രാജിവെച്ചത്. ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് രാജിവെക്കുന്നത്. വത്തിക്കാന്‍ ഔദ്യോഗിക വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

എഫ്ബിഐ അന്വേഷണം നടത്തിവരുന്ന കുട്ടികള്‍ക്കു നേരെയുള്ള 200 ഓളം പീഡനക്കേസുകളാണ് ഇയാള്‍ നടപടിയെടുക്കാതെ തഴഞ്ഞ് വെച്ചിരുന്നത്. നടപടിയെടുക്കാതെ പുരോഹിതരെ സംരക്ഷിക്കുന്ന നിലപാടാണ് മലോണ്‍ സ്വീകരിച്ചിരുന്നത്. ഇതോടെ ബിഷപ്പിനെതിരെ നിരവധി പേര്‍ രംഗത്ത് എത്തി. പ്രതിഷേധം കനത്തതോടെ രൂപതാ അധികാരപ്പദവിയില്‍ നിന്നു രാജിവെയ്‌ക്കാന്‍ യുഎസ് സ്വദേശിയായ ബിഷപ്പ് നിര്‍ബന്ധിതമാവുകയായിരുന്നു. 

രാജ്യത്തെ കുട്ടികള്‍ക്കു നേരെയുണ്ടായിട്ടുള്ള ലൈംഗികാതിക്രങ്ങള്‍ക്കെതിരെ നടപടിക്കായി പള്ളിയിലെ അഭിഭാഷകര്‍ മലോണിനെ സമീപിക്കുന്നതും ഇയാള്‍ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. സെമിനാരി പാസ്റ്റര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനാരോപണങ്ങളില്‍ നടപടി സ്വീകരിച്ചാല്‍ തന്റെ ബിഷപ്പ് പദവി നഷ്ടപ്പെടുമെന്ന ഭയത്താലാണ് മാലോണ്‍ നടപടി സ്വീകരിക്കാതിരുന്നത്. 

2018 വരെ ഇത്തരത്തില്‍ ഉയര്‍ന്നിട്ടുള്ള 200 ഓളം ആരോപണങ്ങള്‍ക്കാണ് ഇയാള്‍ നടപടിയെടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാട്‌സ്വീകരിച്ചത്. 2018 മാര്‍ച്ചില്‍ മാലോണ്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ 42 പുരോഹിതന്മാര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉള്ളതായി പറയുന്നുണ്ട്. എന്നാല്‍ ഇയാളുടെ മുന്‍ അസിസ്റ്റന്റ് പറയുന്നത് നൂറോളം പുരോഹിതരാണ് ഇതില്‍ ഉണ്ടായിരുന്നത് എന്നാണ്. 

ഇയാള്‍ക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടപടി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇയാളെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് 12000 ആളുകള്‍ ഒപ്പുവെച്ച നിവേദനവും വത്തിക്കാന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

 73ാം വയസ്സിലാണ് ബിഷപ്പ് മാലോണ്‍ രാജിവെക്കുന്നത്. 75ാം വയസ്സില്‍ വിരമിക്കാനിരിക്കേ രണ്ടുവര്‍ഷം മാത്രം ഉള്ളപ്പോഴാണ് ഈ നടപടി. തനിക്കെതിരെ ശക്തമായി ആരോപണങ്ങള്‍ ഉയരുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് സ്ഥാനം രാജിവെച്ച് ഒഴിയാന്‍ തീരുമാനിച്ചതെന്ന് ബിഷപ്പ് മാലോണ്‍ പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.