Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വ്രതാനുഷ്ഠാനത്തിന്റെ പ്രസക്തി

എം. മോഹനന്‍ by എം. മോഹനന്‍
Nov 17, 2019, 01:12 am IST
in Samskriti

നിയമത്തിന്റെ ചെങ്കോല്‍ കണ്ടു ഭയന്നല്ല ഏതൊരു പരിഷ്‌കൃത സമൂഹവും മുന്നേറേണ്ടത്. സ്വയം സ്വീകൃതമായ അനുശാസനത്തിലൂടെയായിരിക്കണം. അതിന്റെ പ്രേരണ ധര്‍മമായിരിക്കണം. പരിവര്‍ത്തനങ്ങളും പരിഷ്‌ക്കാരങ്ങളും ധര്‍മാധിഷ്ഠിതമായിരിക്കണം. 

ധര്‍മത്തിനുപകരം എപ്പോഴാണോ നിയമം ചാട്ടവാറായി വരുന്നത് അവിടെ തര്‍ക്കങ്ങള്‍ സ്വാഭാവികം. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലത്രയും ഈ സ്പര്‍ധകള്‍ മേല്‍ക്കോയ്‌മ നേടാന്‍ കാരണം ഈ ധര്‍മത്തിനുവന്ന ച്യുതിയാണ്. അമിതമായ രാഷ്‌ട്രീയ ഇടപെടലുകളാണ് മൂല്യച്യുതിക്ക് കാരണവും. മലയാളമനസ്സിന്റെ കണ്ണാടിയാണ് ശബരിമല. ശബരിമല പോലെ മറ്റു പരിചിഹ്നങ്ങളുമുണ്ട്. അക്ഷരലോകം നൃത്തം വയ്‌ക്കുന്ന കൈരളിമുതല്‍ രോമകൂപങ്ങളെ ത്രസിപ്പിക്കുന്ന തൃശൂര്‍പൂരവും അതിലുണ്ട്. മീനഭരണിമുതല്‍ ഭരണിപ്പാട്ടു വരെ, ഞാറ്റുവേല മുതല്‍ വിഷു വേല വരെ, ശ്രാവണസന്ധ്യമുതല്‍ ഇടവപ്പാതിയുടെ ഇടിമിന്നല്‍ വരെ, ആറന്മുള കണ്ണാടി മുതല്‍ കളിവിളക്ക് വരെ. ചേന്ദമംഗലം കൈത്തറി മുതല്‍ സ്വര്‍ണാഭരണ നിര്‍മാണം വരെ കേരളത്തിനൊരു താളമുണ്ട്. ഇതിന്റെയെല്ലാം പ്രതീകാത്മകമായ സ്ഥാവരങ്ങളാണ് കേരളീയ ക്ഷേത്രങ്ങളെങ്കില്‍ അനിര്‍വചനീയമായ വ്യത്യസ്തത പുലര്‍ത്തുന്ന മഹാപ്രസ്ഥാനമാണ് ശബരിമല. അയ്യപ്പമുദ്ര ധരിച്ച ശേഷമുള്ള 41 ദിനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വയം സ്വീകരിക്കുന്ന അച്ചടക്കം, തുടര്‍ന്നുള്ള ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കും. വേദാധികാരമില്ലാത്ത ഹൈന്ദവ വിഭാഗങ്ങള്‍ ഏകത്വഭാവനയില്‍ തിരഞ്ഞെടുത്ത ആധ്യാത്മിക സപര്യയാണ് ശബരിമലമണ്ഡലവ്രതവും ക്ഷേത്രദര്‍ശനവും. 

അയ്യപ്പന്റെ മുദ്രചാര്‍ത്തിയ നിമിഷം മുതല്‍, സ്വയം സ്വാമിയായിതീരുന്ന ഭക്തന് അയ്യപ്പനുമായി താദാത്മ്യം പ്രാ

പിക്കാനാണ് വ്രതനിഷ്ഠ. ഹൈന്ദവാചാരാനുഷ്ഠാനങ്ങളുടെ പൊരുള്‍ തന്നെ, 

‘ഭക്ത്യാ ശിവോഹം

ശിവോഹമെന്നിങ്ങനെ

ഭക്തിപൂര്‍വം സ്തുതി

ചെയ്യുന്നവന്‍ ശിവന്‍’   

എന്നുള്ള അവസ്ഥയില്‍ എത്തിച്ചേരാനാണ്.  വേറൊരു മതവും ഇത്രമാത്രം ഉന്നതമായ അവസ്ഥയെ പ്രദാനം ചെയ്യുന്നില്ല. സ്വയം ഈശ്വരനായി തീരാനാണ് അവന്‍ വ്രതമെടുക്കുന്നത്. ബാക്കി വരുന്ന 324 ദിവസവും അവന്‍ ആ ചുറ്റുപാടുകളില്‍ നിന്നും പൂര്‍ണമായും അകന്ന് ഈശ്വരോന്മുഖമായി മാത്രം ശ്വാസനിശ്വാസങ്ങളെ ക്രമീകരിക്കുന്ന  ഒരു അനുഷ്ഠാന പദ്ധതി, കേരളത്തിന്റെ ശക്തമായ ഹൈന്ദവികതയുടെ പ്രതീകമാണ് എന്ന കാര്യത്തിന് തര്‍ക്കമില്ല. പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍ ഓരോന്നും കൂട്ടായ്‌മയുടെയും സാത്വിക ചിന്തയുടെയും ഉത്സാഹത്തിന്റെയും ദിനങ്ങളാണ്. എല്ലാ വസ്ത്രങ്ങളും അലക്കി വൃത്തിയാക്കിയെടുത്ത് മുക്കി തോരാനിട്ടിരിക്കുന്നു. കിടക്കയും കോസടിയും ഒരുവശത്ത് ഒതുക്കികെട്ടിവെച്ചിട്ടുണ്ട്. അയല്‍പക്കങ്ങളില്‍ ചില വീടുകളില്‍ നിന്നൊക്കെ ഉറക്കെ ശരണം കേള്‍ക്കാം. അങ്ങനെ എവിടെയെങ്കിലും ശരണംവിളി തുടങ്ങിയാല്‍ ( സ്വാമിയേ… എന്ന്) കൂട്ടായ്‌മയായി തന്നെ ശരണമയ്യപ്പ എന്നു വിളിക്കണമെന്നാണ് ചട്ടം.  

( തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.