Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ശബരിമല പൂര്‍ണസജ്ജമെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം തെറ്റ്, പരിമിതമായ സൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്‌ക്കാൻ ശ്രമം

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Nov 16, 2019, 01:54 pm IST
in Local News

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല പൂര്‍ണസജ്ജമായെന്ന ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനത്തില്‍ കഴമ്പില്ല. ദേവസ്വം മന്ത്രിതന്നെ ഒരുക്കങ്ങളുടേതായി പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്ക് സന്നിധാനത്തെത്തുന്ന തീര്‍ഥാടക ലക്ഷങ്ങളില്‍ ഭൂരിപക്ഷത്തിനും തലചായ്‌ക്കാനിടമോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ ഇല്ലെന്ന് വ്യക്തമാകും. പരിമിതമായ സൗകര്യങ്ങള്‍ മാത്രമൊരുക്കി തീര്‍ഥാടകരെ വലയ്‌ക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്ന ആക്ഷേപം ഭക്തര്‍തന്നെ ഉന്നയിക്കുന്നു. 

സന്നിധാനത്ത് 6500 പേര്‍ക്ക് വിരിവച്ചു വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുïെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് തീര്‍ഥാടകരെത്തുന്ന സന്നിധാനത്ത് കേവലം 6500 പേര്‍ക്ക് മാത്രമാണ് വിരിവയ്‌ക്കാന്‍ സൗകര്യമുള്ളത്. പോലീസിന്റെ വെര്‍ച്ച്വല്‍ക്യൂ സംവിധാനത്തില്‍ക്കൂടിമാത്രം ഇരുപതിനായിരത്തിലേറെ തീര്‍ഥാടകരെ ഒരുദിവസം സന്നിധാനത്ത് ദര്‍ശനത്തിന് എത്തിക്കുന്നത്. സന്നിധാനത്ത് 1161 ശൗചാലയങ്ങള്‍ തയാറാക്കിയതായാണ് മറ്റൊരു അവകാശവാദം. സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ എത്രയോ പരിമിതമാണ് ഇവയെന്നും കാണാം. 

പമ്പയില്‍ മൂവായിരം ഭക്തര്‍ക്ക് വിരിവയ്‌ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുïെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. സന്നിധാനത്ത് തിരക്ക് ഏറിയാല്‍ പമ്പയില്‍ ഭക്തരെ തടയുക പതിവാണ്. ഈ സമയങ്ങളില്‍ ഭക്തലക്ഷങ്ങളാണ് പമ്പയില്‍ തമ്പടിക്കുന്നത്. പമ്പയില്‍ 346 ശൗചാലയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പമ്പയിലെ തീര്‍ഥാടകത്തിരക്ക് പരിഗണിക്കുമ്പോള്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ പോലും വഴിയില്ലാതെ അയ്യപ്പഭക്തര്‍ വലയുന്ന കാഴ്ച വ്യക്തമാവും.

നിലയ്‌ക്കല്‍ ബേസ് ക്യാമ്പില്‍ 9000 പേര്‍ക്ക് വിരിവയ്‌ക്കാനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകരുമായി എത്തുന്ന വാഹനങ്ങളെല്ലാം പാര്‍ക്കുചെയ്യുന്നത് നിലയ്‌ക്കലിലാണ്. ഒരേസമയം പതിനായിരത്തിലേറെ വാഹനങ്ങള്‍ സാധാരണ ദിവസങ്ങളില്‍ ഇവിടെ കാണും. പമ്പയില്‍നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളില്‍ തീര്‍ഥാടകരെയെല്ലാം എത്തിക്കുന്നതും നിലയ്‌ക്കലിലാണ്. ഇത്രയധികം തീര്‍ഥാടകര്‍ ഒരേസമയം എത്തുന്ന നിലയ്‌ക്കലിലും വിരിവയ്‌ക്കാനും വിശ്രമിക്കാനുമുള്ള മതിയായ സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. 1090 ശൗചാലയങ്ങള്‍ ഉïെന്നാണ് കണക്ക്. അതും അപര്യാപ്തമാണ്. 

സന്നിധാനത്തും പമ്പയിലും ദേവസ്വംബോര്‍ഡ് ഒരുക്കുന്ന അന്നദാനവും അവിടെയെത്തുന്ന ഭക്തരില്‍ ന്യൂനപക്ഷത്തിനു മാത്രമെ കൊടുക്കാനാവൂ. കഴിഞ്ഞ തീര്‍ഥാടനക്കാലത്ത് പോലീസിനെ ഉപയോഗിച്ച് അയ്യപ്പഭക്തരെ പീഡിപ്പിച്ചവര്‍ ഇക്കുറി അസൗകര്യങ്ങള്‍ ഒരുക്കി തീര്‍ഥാടകരെ വലയ്‌ക്കുമോ എന്ന ആശങ്കയിലാണ് ഭക്തര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

Kerala

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.