Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അഭിമന്യു വധക്കേസ്: ഗൂഢാലോചന അന്വേഷിക്കാത്തത് സിപിഎമ്മിലെ ഇസ്ലാമിക തീവ്രവാദികളെ രക്ഷിക്കാന്‍

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Nov 15, 2019, 11:59 am IST
in Local News

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിലേക്ക്  അന്വേഷണം നടക്കാതിരുന്നത് എസ്എഫ്ഐയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദ സ്വഭാവമുള്ളവര്‍ കുടുങ്ങാതിരിക്കാന്‍. കൊല്ലപ്പെടുന്നതിന് തലേന്ന് ഇടുക്കി വട്ടവടയിലെ വീട്ടിലേക്ക് പോയ അഭിമന്യുവിനെ നിര്‍ബന്ധപൂര്‍വ്വം രാത്രി കോളേജിലേക്ക് വിളിച്ചുവരുത്തിയത് എസ്എഫ്ഐ ബന്ധമുള്ള ചിലരാണ്. എസ്എഫ്ഐക്കുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അന്വേഷിക്കാന്‍ പോലീസും സിപിഎമ്മും തയ്യാറായില്ല. വട്ടവടയില്‍ നിന്നും രാത്രി തന്നെ അഭിമന്യു എറണാകുളത്ത് എത്തേണ്ട സംഘര്‍ഷ സാഹചര്യം മഹാരാജാസ് കോളേജില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നിരന്തരം വിളിച്ച് കൊലയ്‌ക്ക് കൊടുത്തതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുന്നതിന് സാഹചര്യം ഒരുക്കികൊടുത്തത് എസ്എഫ്ഐയില്‍ നുഴഞ്ഞുകയറിയ ചില മുസ്ലീം തീവ്രവാദികളാണ്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് തടയിട്ടത് ജില്ലയിലെ ചില സിപിഎം നേതാക്കളാണ്. ജനകീയ സ്വാധീനമുള്ള എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു അഭിമന്യു. കൊല നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അഭിമന്യുവിനെ കുത്തിയവനെ പോലീസ് പിടികൂടാത്തതിലും ദുരൂഹതയുണ്ട്.  മാവോയിസ്റ്റ് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകര്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായതോടെ സിപിഎമ്മില്‍ കടന്നുകൂടിയിട്ടുള്ള മുസ്ലീം തീവ്രവാദികളുടേയും മാവോയിസ്റ്റുകളുടെയും കണക്കെടുപ്പിലാണ് പാര്‍ട്ടി. എന്‍ഡിഎഫ് പോലുള്ള ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. 

മധ്യകേരളത്തില്‍ പ്രത്യേകിച്ച് കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും ബിജെപി – സിപിഎം സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദികളാണെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. വീണ്ടും അതുപോലുള്ള പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. മാവോയിസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടി അംഗത്വം ഇരുളിന്റെ മറവില്‍ അവരുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. 

സിപിഎമ്മില്‍ മാത്രമല്ല പോഷക സംഘടനകളിലും മുസ്ലീം തീവ്രവാദ സംഘടനകള്‍ കയറികൂടിയിട്ടുണ്ട്. സൂഷ്മപരിശോധന ഇല്ലാത്തത് പലയിടങ്ങളിലും ഇത്തരക്കാര്‍ക്ക് നുഴഞ്ഞ് കയറാന്‍ അവസരം നല്‍കിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.  ഇവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം പാര്‍ട്ടിക്കില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.