Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിത്പുരേശനെ വാഴ്‌ത്തിയ മഹാനുഭാവന്‍

ലക്ഷ്മീദേവി പി. നായര്‍byലക്ഷ്മീദേവി പി. നായര്‍
Nov 4, 2019, 03:15 am IST
inKerala

1809 മുതല്‍ 1828 കാലഘട്ടത്തില്‍ കൊച്ചി ഭരിച്ചിരുന്ന വീരകേരളവര്‍മ്മ  രചിച്ച സംസ്‌കൃതമഹാകാവ്യമാണ് ചിറ്റൂര്‍ ശ്രീകൃഷ്ണഭഗവാനെക്കുറിച്ചുള്ള ‘ചിത്പുരേശസ്തവം’. ഇതിന്  മലയാളത്തില്‍ വ്യാഖ്യാനം നല്‍കിയ മഹാപണ്ഡിതനാണ് ജി .വിശ്വനാഥശര്‍മ. 2007 ല്‍ ഉഡുപ്പി മാധ്വബ്രാഹ്മണ സഭ പ്രസിദ്ധീകരിച്ച ഈ കാവ്യത്തില്‍ 1020 ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭട്ടതിരിപ്പാടിന്റെ നാരായണീയം പോലെ മഹത്തായ ഈ കാവ്യത്തില്‍ വിവിധവൃത്തങ്ങള്‍ നിബന്ധിച്ചിരിക്കുന്നു. ശ്രീമദ്ഭാഗവതം കുറുക്കിയെടുത്ത നാരായണീയത്തിന്റെ  അത്രതന്നെ ഭക്തിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അക്ഷരലോകത്ത് ഏറെക്കാലം മറഞ്ഞുകിടന്ന കൃതിയാണിത് .

അകിരന്നികരം മൃദുസൗമനസം, സരസം നനൃതു സുര സുന്ദരിക

കൃതസന്നിനദാ ദിവി ദുന്ദുഭയസ്സഹ സംഗതശൃംഗമൃദംഗരവൈ  

ചിത്പുരേശസ്തവത്തിലെ നരസിംഹ അവതാരത്തില്‍ ഭഗവാനെ  ദേവന്മാര്‍ വാഴ്‌ത്തിപ്പാടിയ മനോഹരമായ വരികളാണ് ഇത്. ദേവന്മാര്‍ മിനുത്ത കുസുമസമൂഹത്തെ വിതറി. സുരസുന്ദരിമാര്‍ രസകരമായി നടനമാടി. പെരുമ്പറ,കൊമ്പ് ,മൃദംഗം എന്നിവയുടെ നാദങ്ങളാല്‍ ആകാശം ശബ്ദായമാനമായി. ഇന്നത്തെ പഞ്ചവാദ്യത്തിന്റെ വൈശിഷ്ട്യത്തിനു കാരണം ഇതത്രെ. ആരോഗ്യം പോലും വകവെക്കാതെ വാര്‍ദ്ധക്യകാലത്ത് ചിറ്റൂര്‍ ക്ഷേത്രസമിതിയുടെ അനുവാദത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴേക്കും ശര്‍മ്മ  കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞിരുന്നു

ഭാരതീയശാസ്ത്രദര്‍ശനം,വിശ്വദര്‍ശനം, സംസ്‌കൃത അധ്യാപനം, മാധ്വാചാര്യ ചരിതം എന്നീ കൃതികളുടെ കര്‍ത്താവാണ് ശര്‍മ്മ. പത്തുമക്കളുടെ അച്ഛനായിരുന്നു ഇദ്ദേഹം. തുളുബ്രാഹ്മണനായിരിക്കെ പന്തിഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ച മഹാനുഭാവനായിരുന്നു.പരീക്ഷിത്ത് തമ്പുരാനില്‍ നിന്ന് വേദാന്തത്തില്‍ സുവര്‍ണമുദ്ര, വിശ്വസംസ്‌കൃതപ്രതിഷ്ഠാന്റെ പണ്ഡിതരത്‌നം, ഗുരുവായൂര്‍ വിദ്യാപീഠത്തിന്റെ ശാസ്ത്രചൂഡാമണി എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ട്. പണ്ഡിതരുടെ പണ്ഡിതന്‍ എന്ന് എന്‍. വി കൃഷ്ണവാരിയര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട് .

കേരളത്തിന്റെ സാംസ്‌കാരികനഭോമണ്ഡലത്തില്‍ ഉജ്വല സംഭാവനകള്‍ നല്‍കിയ ശര്‍മ്മ സ്വന്തം മനസ്സിലെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍  ബദ്ധശ്രദ്ധനായിരുന്നു. എണ്‍പത്തി നാലാം വയസ്സിലും പൂജയും പഠനവും നടത്തിയിരുന്നു. തികഞ്ഞ സംഗീതപ്രേമിയും കഥകളി ആ സ്വാദകനും ആയിരുന്നു. അച്ഛനോടൊപ്പം വേദികളില്‍ നിന്ന് വേദികളിലേക്ക്, ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക്  ഓടി നടന്നിരുന്നത് സംഗീതാധ്യാപികയായ  മകള്‍ ലളിത ഇന്നും ഏ റെ സന്തോഷത്തോടെ ഓര്‍ക്കുന്നു.

ഒരിക്കല്‍ കുന്നത്ത് തളി  ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരിക്കെ വെള്ളപ്പൊക്കം വന്നപ്പോള്‍ പലരും വഞ്ചിയെടുത്ത് കൊടുങ്ങല്ലുര്‍ക്കു പോയി. ക്ഷേത്രത്തിനു ചുറ്റും വെള്ളം നിറഞ്ഞു കവിഞ്ഞപ്പോഴും മൂന്നു ദിവസം ക്ഷേത്രത്തില്‍ ഒറ്റയ്‌ക്ക് കഴിച്ചുകൂട്ടിയ ചരിത്രവും  ഇദ്ദേഹത്തിന് സ്വന്തം .

പണം എന്നത് അദ്ദേഹത്തതിന് ഒരു വിഷയമായിരുന്നില്ല.  വിദ്യാര്‍ഥികളില്‍ നിന്ന് കാശു വാങ്ങാന്‍ അദ്ദേഹത്തിന് മടിയായിരുന്നു. സംസ്‌കൃതത്തിന്റെ വളര്‍ച്ചമാത്രമായിരുന്നു  ലക്ഷ്യം.

വീരകേരളവര്‍മ്മ രചിച്ച ചിത്പുരേശസ്തവത്തിന്റെ വ്യാഖ്യാനവും കൊണ്ട് ‘എന്റെ മരണമടുക്കുന്നു. എനിക്ക് വയ്യ’ എന്നും പറഞ്ഞു ഓടിനടന്നുവെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹം മൃതിക്ക് കീഴടങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.